Wednesday, 16 April 2025

Hindu parliament required

ഇന്ത്യ ഒരു മൃഗീയ ഹിന്ദുഭൂരിപക്ഷരാജ്യമാണ്. എങ്ങനെയുള്ള ഹിന്ദുഭൂരിപക്ഷരാജ്യം? നൂറ്റാണ്ടുകളോളം ഇസ്ലാമിക അധിനിവേശശക്തികൾ കൂട്ടക്കൊലപാതകങ്ങളും കൂട്ടമതപരിവർത്തനങ്ങളും നടത്തി ഇന്ത്യ വിഭജിച്ചെടുത്ത് മൂന്ന് ഇസ്ലാമികരാജ്യങ്ങൾ സ്വന്തമാക്കിയതിനുശേഷം ബാക്കി വന്ന ഹിന്ദുഭൂരിപക്ഷപ്രദേശം. തെരുവിൽ മതം പറഞ്ഞു കലാപം നടത്തി 20 ലക്ഷത്തോളം ഹിന്ദുക്കളുടെ കഴുത്തറുത്ത് വടക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങൾ അടർത്തിയെടുത്ത് ഇസ്ലാമിക രാജ്യമാക്കി മാറ്റിയതിനുശേഷം ബാക്കിയായ ഹിന്ദുഭൂരിപക്ഷപ്രദേശം. എന്നിട്ടും! ശ്രദ്ധിക്കണേ എന്നിട്ടും! ഈ ഇന്ത്യയിൽ മതവർഗീയകലാപങ്ങൾ ഒന്നുപോലും തുടങ്ങിവച്ചത് ഹിന്ദുക്കളല്ല. എന്നാൽ, വർഗീയ കലാപങ്ങളിൽ കൂടുതൽ കൊല്ലപ്പെട്ടത് ഹിന്ദുക്കളാണ്. കൂടുതൽ സ്വത്ത് നാശം ഉണ്ടായത് ഹിന്ദുക്കൾക്കാണ്. കൂടുതൽ കൊള്ളയടിക്കപ്പെട്ടത് ഹിന്ദുക്കളാണ്. കൂടുതൽ ബലാത്സംഗം ചെയ്യപ്പെട്ടത് ഹിന്ദുസ്ത്രീകളാണ്. കൂടുതൽ തകർക്കപ്പെട്ടത് ഹിന്ദു വീടുകളാണ്. കൂടുതൽ നശിപ്പിക്കപ്പെട്ടത് ഹിന്ദുക്കളുടെ കച്ചവടസ്ഥാപനങ്ങളാണ്. കൂടുതൽ നശിപ്പിക്കപ്പെട്ടത് ഹിന്ദുക്കളുടെ ആരാധനാലയങ്ങളാണ്. തങ്ങൾ ജനിച്ചു ജീവിച്ച ഗ്രാമത്തിൽ നിന്ന് ഒരു ഗതിയും പരഗതിയും ഇല്ലാതെ ഇരുട്ടിൻറെ മറവിൽ മറ്റൊരു ഗ്രാമത്തിലേക്ക് കൂട്ടപ്പലായനം നടത്തേണ്ടി വന്നത് ഹിന്ദുക്കൾക്കാണ്. അതാണ് ഞാൻ അതിശയിച്ചു പോകുന്ന നഗ്നസത്യം. മതം പറഞ്ഞു ഒരു രാജ്യം വിഭജിച്ചു മുസ്ലിങ്ങൾക്ക് കൊടുക്കാനുള്ളത് കൊടുത്തുകഴിഞ്ഞു ബാക്കിയായ ഹിന്ദുഭൂരിപക്ഷപ്രദേശത്ത് പോലും ഹിന്ദുക്കൾക്ക് യാതൊരു രക്ഷയുമില്ല. ഹിന്ദുക്കൾക്ക് തങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നില്ല. ഹിന്ദുക്കൾക്ക് തങ്ങളുടെ സ്ത്രീകളുടെ മാനം രക്ഷിക്കാൻ കഴിയുന്നില്ല. ഹിന്ദുക്കൾക്ക് തങ്ങളുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കാൻ കഴിയുന്നില്ല. ആ ഉപജീവനമാർഗ്ഗം ഒരുപക്ഷേ കന്നുകാലികൾ ആയിരിക്കാം അല്ലെങ്കിൽ കച്ചവടസ്ഥാപനങ്ങൾ ആയിരിക്കാം. ഹിന്ദുക്കൾക്ക് തങ്ങൾ വിശ്വസിച്ച ദേവിദേവന്മാരുടെ പ്രതിഷ്ഠകളും ആ പ്രതിഷ്ഠകൾ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളും സംരക്ഷിക്കാൻ കഴിയുന്നില്ല. നോക്കണേ ഇന്ത്യ ഹിന്ദുഭൂരിപക്ഷരാജ്യമാണ്. ഹിന്ദുക്കൾക്ക് മൃഗീയഭൂരിപക്ഷമുള്ള രാജ്യം. വർഗീയവാദികളും തീവ്രവാദികളും ആയ മുസ്ലീങ്ങളെ പേടിച്ച് ഹിന്ദുക്കൾ കഴിയേണ്ടി വരുന്നത് ആ രാജ്യത്താണ്. ഇവിടെയുള്ള രാഷ്ട്രപതി മുതൽ പഞ്ചായത്ത് മെമ്പർ വരെയുള്ള ഭരണതലത്തിലുള്ള ഭൂരിഭാഗം ആളുകളും ഹിന്ദുക്കളാണ്. പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്. മറ്റ് സർക്കാർ സ്ഥാപനങ്ങളിലെയും അവസ്ഥ അതുതന്നെ. സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്ന വിദ്യാലയങ്ങളിലെ അധ്യാപകരിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്. നീതിന്യായവ്യവസ്ഥയിൽ വിധി പറയുന്ന ജഡ്ജിമാരിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്. യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കുന്ന പത്രദൃശ്യമാധ്യമങ്ങളിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളുടെ ആണ്, അവിടെ ജോലി ചെയ്യുന്ന ആളുകൾ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്. എന്നിട്ടും ഹിന്ദുക്കളുടെ അവസ്ഥ ഇതാണ്. ഇതാണ് നഗ്നയാഥാർത്ഥ്യം. ഇന്ന് ഈ മേഖലകളിലൊക്കെ ബഹുഭൂരിഭാഗം ഹിന്ദുക്കൾ ആയിരുന്നിട്ട് പോലും ഹിന്ദുക്കൾക്ക് ഈ ദുർഗതി ആണെങ്കിൽ നാളെ ഈ മേഖലകളിലൊക്കെ ഹിന്ദുക്കളുടെ മൃഗീയ ആധിപത്യം നഷ്ടപ്പെട്ടാൽ ഉള്ള അവസ്ഥ എന്തായിരിക്കും? ഊഹിക്കാൻ കഴിയുമോ നിങ്ങൾക്ക്? ഇതിനൊക്കെ കാരണമെന്താണ്? ഒരേയൊരു കാരണം മാത്രം. ഹിന്ദുക്കൾ അസംഘടിതരും മതബോധം ഇല്ലാത്തവരുമാണ്. മുസ്ലീങ്ങൾ ഈ ലോകത്ത് ഏറ്റവും സംഘടിതരും ഏറ്റവും മതബോധമുള്ളവരുമാണ്. മുസ്ലീങ്ങൾക്ക് തിരിച്ചടി കിട്ടിയത് ഗുജറാത്ത് കലാപത്തിൽ മാത്രമാണ്. ബാക്കി എല്ലാ കലാപങ്ങളിലും ഹിന്ദുക്കളെ കക്ഷികമായി കൊലചെയ്യപ്പെട്ടു. ഏകപക്ഷീയമായി എല്ലാം ഇട്ടെറിഞ്ഞ് അടുത്ത ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നു. പെൺമക്കൾ മുസ്ലിം കാട്ടാളന്മാരുടെ കൈകളാൽ ബലാത്സംഗം ചെയ്യപ്പെടുന്നത് നിസ്സഹായരായി നോക്കി നിൽക്കേണ്ടിവന്നു. നെഞ്ചുപൊട്ടി കരഞ്ഞിട്ടും രാഷ്ട്രീയക്കാരോ പോലീസോ നീതിപീഠമോ മിക്ക ഇടങ്ങളിലും ഹിന്ദുക്കളെ രക്ഷിക്കാൻ എത്തിയില്ല. അതാണ് സംഘടിത വർഗീയ ഐക്യത്തിന്റെ ശക്തി. അതാണ് സംഘടിത വർഗീയ വോട്ട് ബാങ്കിന്റെ ശക്തി. കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്നത് കൊണ്ട് മാത്രം രക്ഷപ്പെട്ടു പോകുന്ന കുറെ ആളുകളാണ് നമ്മളൊക്കെ. 2014ലും കേന്ദ്രത്തിൽ ഭരണത്തിൽ എത്തിയത് കോൺഗ്രസ് ആയിരുന്നുവെങ്കിൽ എന്തൊക്കെ സംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു അവസ്ഥയാണ്. കേന്ദ്രത്തിൽ ബിജെപി ആയിരുന്നിട്ട് പോലും പശ്ചിമബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലും ഒക്കെ ഹിന്ദുക്കൾ ഹിന്ദുക്കൾ ആയതുകൊണ്ട് മാത്രം ദുരിതനുഭവിക്കുന്നു. മമതാ ബാനർജി എന്ന താടക മുസ്ലിം വോട്ട് ബാങ്കിനെ പ്രേരിപ്പിക്കാൻ വേണ്ടി ചെയ്യാവുന്ന വിട്ടുവീഴ്ചയൊക്കെ ചെയ്യുന്നു. പശ്ചിമ ബംഗാളിലെ സംഘടിതരല്ലാത്ത, മതബോധമില്ലാത്ത ഹിന്ദുക്കളായ കഴുതകൾ മമതയെ തങ്ങളുടെ നേതാവായി വീണ്ടും വീണ്ടും തെരഞ്ഞെടുക്കുന്നു. മമതയാകട്ടെ തൻറെ പാർട്ടിയിലേക്ക് കടുത്ത ഇന്ത്യ വിരുദ്ധരും ഹിന്ദുവിരുദ്ധരുമായ ഇസ്ലാമിക തീവ്രവാദികളെ ക്ഷണിക്കുകയും സ്ഥാനങ്ങൾ കൊടുക്കുകയും ചെയ്യുന്നു. അവർ ഈ കലാപ സമയത്ത് പോലും കടുത്ത വർഗീയതയും ഹിന്ദുവിരോധവും പുലമ്പുകയാണ്. ഭൂരിപക്ഷമതവിഭാഗം മൂർഷിദാബാദിൽ നിന്നും നിന്നും കെട്ടുംകെട്ടി പലായനം ചെയ്യുകയാണ്. കുറച്ചു മാസങ്ങൾക്കു മുൻപാണ് ഹിന്ദു സ്ത്രീകളെ നിരന്തരമായി ബലാത്സംഗം ചെയ്ത 24 പർഗാസിലെ കോൺഗ്രസുകാരനായ ഒരു മുസ്ലിം തീവ്രവാദിയുടെ തെമ്മാടിത്തരം കുറിച്ച് നമ്മൾ വായിച്ചത്. 2018ൽ മാൾഡയിലും ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞുകയറി വന്ന ഇസ്ലാമികതീവ്രവാദികൾ ഇതേ തരത്തിൽ കലാപം സൃഷ്ടിച്ചിരുന്നു. അന്ന് പോലീസ് സ്റ്റേഷനും വില്ലേജ് ഓഫീസും അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ കയ്യേറിയ ഈ മുസ്ലിം കലാപകാരികൾ കണ്ണിൽ കണ്ടതിനെല്ലാം തീയിട്ടു. ആ കത്തിപ്പോയതൊക്കെ ഡിജിറ്റലായി സംരക്ഷിക്കപ്പെട്ടത് ആണെങ്കിൽ കുഴപ്പമില്ല. പക്ഷേ അങ്ങനെയല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ. ബംഗ്ലാദേശിൽ നിന്നും നുഴഞ്ഞുകയറി വന്ന ആ കലാപകാരികൾ മുഴക്കിയ അന്നത്തെ മുദ്രാവാക്യം ഇങ്ങനെയായിരുന്നു "ആര്യന്മാർ ഇന്ത്യ വിടുക" അവർ ആര്യന്മാർ എന്ന് ഉദ്ദേശിച്ചത് ഹിന്ദുക്കളെ മാത്രമാണ്. അവരുടെ കണക്കിൽ മുസ്ലിങ്ങൾ ആര്യന്മാർ അല്ല. ഹിന്ദുക്കളാണ് ആര്യന്മാർ. ആര്യന്മാർ ഒരു മതവിഭാഗമല്ലെന്നും ഒരു വംശമാണെന്നും മുസ്ലീങ്ങൾക്കിടയിലും ഹിന്ദുക്കൾക്കിടയിലും മറ്റു മതവിഭാഗങ്ങൾക്കിടയിലും ആര്യന്മാരും ആര്യന്മാർ അല്ലാത്തവരും ഉണ്ടെന്നും തലയ്ക്കകത്ത് മനുഷ്യവിസർജ്യമുള്ള ആ ജന്തുക്കളെ പറഞ്ഞു മനസ്സിലാക്കാൻ വലിയ പാടാണ്. കാരണം അവരെ ചെറുപ്പത്തിലെ പറഞ്ഞു പഠിപ്പിച്ചത് അതാണ്. ആര്യന്മാർ ഇന്ത്യയിൽ അധിനിവേശം നടത്തി. നമ്മളെ അടക്കി ഭരിച്ചു. ആര്യന്മാരെ ഇന്ത്യയിൽ നിന്നും തുരുത്തിയൊടിക്കേണ്ട കടമ നമുക്കുണ്ട്. അതിനനുസരിച്ച് അവർ ചരിത്ര പാഠപുസ്തകങ്ങളും വ്യാഖ്യാനിക്കുന്നു. കേരളത്തിലും ഈ ആര്യൻ വാദം ഉയർത്തുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരം നുണകളിലൂടെയാണ് അവർ വർഗീയതയും അപര വിദ്വേഷവും വളർത്തുന്നത്. സംഘടിക്കുക ചെറുത്തുനിൽക്കുക. നിങ്ങളുടെ കയ്യിലുള്ള വോട്ട് എന്ന ആയുധം നിങ്ങളുടെ നിലനില്പിനുവേണ്ടി വിനിയോഗിക്കുക. നമ്മുടെ മുന്നിൽ ഈ വഴി മാത്രമേയുള്ളൂ. ഫോട്ടോ: 1921 ലെ ഹിന്ദു വംശഹത്യയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു പ്രശസ്ത നാടകകൃത്ത് വിക്രമൻ നായർ

Tuesday, 15 April 2025

Fraud Gandhi

*മോഹൻദാസ് ഗാന്ധി, വിഡ്ഢികളായ നമ്മൾ ഇനിയും ഇയാളെ തിരിച്ചറിയാൻ ഒരു നിമിഷം പോലും വൈകിപ്പോകരുത്!* *അറിയണം, വാസ്തവം തിരിച്ചറിയണം, അത് മറ്റുള്ളവരെ അറിയിക്കയും വേണം; ഈ കള്ളനാണയത്തിൻ്റെ യഥാർത്ഥമുഖം വരും തലമുറക്ക് കാട്ടി കൊടുത്തില്ലെങ്കിൽ, അത് അവരോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കും!* അയാൾ ഒരിക്കൽ ഡൽഹിയിലെ വാൽമീകി ബസ്തി ക്ഷേത്രത്തിൽ എത്തി. ധാരാളം ജനങ്ങളും ഒത്തുകൂടി. മതമൈത്രിയെ കുറിച്ച് സംസാരിച്ച ശേഷം അയാൾ അവിടെവെച്ച് ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങി. ജനക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ എഴുന്നേറ്റ് ക്ഷേത്രത്തിൽ വെച്ച് ഇതു ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. ഗാന്ധി ചോദിച്ചു, "എന്തുകൊണ്ട്..?" അത് നമ്മുടെ വിശ്വാസങ്ങൾക്ക് എതിരാണെന്ന് ആ സ്ത്രീ പറഞ്ഞു. "ഞാൻ അങ്ങനെ വിശ്വസിയ്ക്കുന്നില്ല..!!" എന്ന് അയാൾ മറുപടി നല്കി! "മതത്തെ വ്യാഖ്യാനിയ്ക്കാൻ അങ്ങ് യോഗ്യനാണെന്ന് ഞങ്ങൾ കരുതുന്നില്ല" എന്ന് സ്ത്രീയും തിരിച്ചുപറഞ്ഞു. അവിടെ സന്നിഹിതരായ ആളുകളുടെ ഭൂരിപക്ഷ അഭിപ്രായം എന്താണെന്നു ചോദിക്കാൻ ഗാന്ധി ആവശ്യപ്പെട്ടു. "ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് മതവിശ്വാസത്തെ നിർണ്ണയിയ്ക്കാൻ കഴിയുമോ.!?" സ്ത്രീ ചോദിച്ചു. "നിങ്ങൾ എന്റെ മതസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയാണ്" എന്ന് ഗാന്ധി മറുപടി പറഞ്ഞു. "കോടിക്കണക്കിനു ഹിന്ദുക്കളുടെ മതവിശ്വാസത്തിൽ അങ്ങ് നിയമവിരുദ്ധമായി ഇടപെടുകയാണെന്ന്" സ്ത്രീയും മറുപടി നൽകി. അയാൾപറഞ്ഞു, "ഞാൻ ഖുർആൻ വായിയ്ക്കും." ആ സ്ത്രീ പറഞ്ഞു, "ഞാൻ അതിനെ എതിർക്കും." അപ്പോൾ നൂറുകണക്കിന് വാൽമീകി യുവാക്കൾ ആ സ്ത്രീയ്ക്കുവേണ്ടി എഴുന്നേറ്റുനിന്ന് പറഞ്ഞു, "അങ്ങ് ഈ ക്ഷേത്രത്തിൽ വെച്ച് ഖുർആൻ വായിച്ചോളൂ, പക്ഷേ അതിനുമുമ്പ് ഒരു മോസ്കിൽ വെച്ച് ഗീതയോ രാമായണമോ പാരായണം ചെയ്യണം.!! വർദ്ധിച്ചു വരുന്ന പ്രതിഷേധങ്ങൾ കണ്ട ഗാന്ധി പോലീസിനെ വിളിച്ചുവരുത്തി. ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള പോലീസ് പ്രതിഷേധക്കാരെ പിടികൂടി. അവർക്കെതിരെ 107 കേസുകൾ രജിസ്റ്റർ ചെയ്തു. തുടർന്ന് ഗാന്ധി പോലീസ് സംരക്ഷണയിൽ അതേ ക്ഷേത്രത്തിൽ വെച്ച് ഖുർആൻ പാരായണം ചെയ്തു. പോലീസ് സംരക്ഷണത്തിൽ ഇതേ ക്ഷേത്രത്തിലെ ഒരു മുറിയിൽ 214 ദിവസം അദ്ദേഹം താമസിച്ച്, ഹിന്ദു മാത്രം പാലിക്കേണ്ട മതേതരത്വത്തെ കുറിച്ച് നിരന്തരം പ്രഭാഷണം നടത്തുകയും ഖുറാൻ പാരായണം ചെയ്ത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു. ആ മുറി ഇന്നും അവിടെ പോയാൽ കാണാം. ഇതാണ് ഗാന്ധിയുടെ യഥാർത്ഥ മുഖം. *"ഗുരുദത്തിന്റെ ഇന്ത്യാ വിഭജനത്തെ കുറിച്ചുള്ള "vishwasghat"എന്ന പുസ്തകത്തിൽ നിന്ന്..."*

Friday, 11 April 2025

മെട്രോമാൻ ശ്രീധരൻ

രണ്ട് ദിവസം മുമ്പാണ് ജോൺ ബ്രിട്ടാസിൻ്റെ ഒപ്പം കൂടി തിരക്കഥാകൃത്ത് രഞ്ജി പണിക്കരുടെ ആ പരിഹാസ ചിരി കണ്ടത്. ചിരിയിലൂടെ അദ്ദേഹത്തെക്കുറിച്ച് അയാൾ എന്തൊക്കെയോ ആക്ഷേപിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. അപ്പൊഴാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയണം എന്നാഗ്രഹം തോന്നിയത്. അങ്ങനെയാണ് അദ്ദേഹത്തിൻ്റെ ജീവചരിത്രം വായിച്ചത് . അത് വരെ ലോകം മുഴുവൻ ആദരിക്കുന്ന ഒരു വയോധികനോട് , ഏൽപ്പിച്ച ജോലി ശുഷ്ക്കാന്തിയോടെ ചെയ്ത് തീർക്കുന്ന ഒരു വ്യക്തിയോടുള്ള ബഹുമാനം മാത്രമായിരുന്നു ഉണ്ടായിരുന്നത് . എന്നാൽ വായന കഴിഞ്ഞതോടെ ആ പേര് വെറുതെ പറയാനുള്ള യോഗ്യത പോലും എനിക്കില്ല എന്ന് ബോധ്യപ്പെട്ടു . നിങ്ങൾക്കദ്ദേഹത്തെ അറിയാം എന്നതിനാൽ ആ പേര് ഞാൻ പറയുന്നില്ല .... കൊങ്കൺ റെയിൽവേ , ഡെൽഹി മെട്രോ തുടങ്ങി ഏൽപ്പിച്ച ജോലികളെല്ലാം പരമാവധി വൈദഗ്ദ്ധ്യത്തൊടെ തീർത്തയാളെക്കുറിച്ച് ആ വിഷയത്തിൽ ഇനി പറയാൻ ബാക്കിയൊന്നും കാണില്ല. പക്ഷെ അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ച വളരെ കുറച്ച് കാര്യങ്ങൾ പങ്കുവെക്കട്ടെ. .. 36 വർഷത്തെ സർവീസിന് ശേഷവും നിരന്തരമായി ഭാരതവുമായി സമ്പർക്കം പുലർത്തുന്ന ഒരാൾ എന്ന നിലയിൽ സ്വതന്ത്രരാനന്തര ഭാരതത്തിൻ്റെ സ്പന്ദനങ്ങൾ അദ്ദേഹത്തോളം അറിഞ്ഞവരുണ്ടാകുമോ എന്ന കാര്യം സംശയമാണ്. ഏൽപ്പിച്ച ജോലി പൂർണ്ണമായും പറഞ്ഞ സമയത്തിന് മുമ്പ് പരമാവധി ചെലവു ചുരുക്കി ചെയ്ത് തീർത്തയാളാണെന്ന് നമുക്കറിയാം. വൈകുന്ന ഓരോ ദിവസങ്ങളും മൂലം തൻ്റെ രാജ്യത്തിലുണ്ടായേക്കാവുന്ന നഷ്ടം അദ്ദേഹത്തിന് സഹിക്കാനാവാത്തതായിരുന്നു. അതു കൊണ്ടായിരിക്കണം 1974 ലെ റെയിൽവേ പണിമുടക്കിൻ്റെ സമയത്തും , ലോകമൊന്നാകെ പ്രതിസന്ധിയിലാക്കപ്പെട്ട ഗൾഫ് യുദ്ധകാലത്തും അദ്ദേഹത്തിൻ്റെ പണിയായുധങ്ങൾ വിശ്രമിക്കാതിരുന്നത്.. അതു കൊണ്ടായിരിക്കണം Estimated സമയത്തിൽ നിന്നും ഓരോ ദിവസവും കിഴിച്ചെടുക്കുന്ന reverse clock അദ്ദേഹത്തിൻ്റെ പണിയിടത്തിലെ ഒരു സവിശേഷതയായത്. കീഴുവീട്ടിൽ നീലകണ്ഠൻ മൂസദിൻ്റെയും ഏലാറ്റുവളപ്പിൽ കാർത്ത്യായനി അമ്മയുടെയും ഒമ്പത് മക്കളിൽ ഇളയവനായിരുന്നു അദ്ദേഹം. . ശാസിക്കേണ്ടിടങ്ങളിൽ ശാസിച്ചും കൈപിടിച്ച് കൂടെ നിർത്തിയതും അദ്ദേഹത്തിന് പ്രതിസന്ധികളെ നേരിട്ടാനുള്ള കരുത്ത് നൽകിയതും ഈ വലിയ കുടുംബം തന്നെയായിരുന്നു.. ഒരു നേതാവിന് വേണ്ട സകല ഗുണവും അദ്ദേഹത്തിലുണ്ട് എന്ന് തെളിഞ്ഞത് ഒരു പക്ഷെ കോളേജ് പഠന സമയത്തായിരിക്കണം. അവിടെ , ഫുട്ബോൾ ടീമിൻ്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.. പിന്നീട് Civil Engineering honour ഓടെ പാസായ അദ്ദേഹം , IRSE പരീക്ഷയിൽ ഏഴാം റാങ്ക് കരസ്ഥമാക്കി. തുടർന്ന് 17 Dec 1954 ൽ സതേൺറേയിൽവേയിൽ ആദ്യ പോസ്റ്റിങ് ലഭിച്ചു. ആദ്യത്തെ ശ്രദ്ധേയമായ ജോലി ചുഴലിക്കാറ്റിൽ തകർന്ന് പോയ പാമ്പൻ പാലം ചുരുങ്ങിയ സമയത്തിൽ പൂർത്തിയാക്കുക എന്നതായിരുന്നു. ആറു മാസമാണ് അതിനായ് നൽകിയിരുന്ന കാലാവധി. പക്ഷെ 46 ആ മത് ദിവസം അദ്ദേഹം തൻ്റെ ജോലി പൂർത്തിയാക്കി. . Estimated time ൻ്റെ 4 ഇരട്ടി സമയമെടുത്താലും പണി പൂർത്തിയാകാത്ത സമൂഹത്തിൽ ഇതൊരു അത്ഭുതമായിരുന്നു. തകർന്ന് പോയ പാലത്തിൻ്റെ griders തന്നെയാണ് ഉപയോഗിച്ചത്. ഇത് മൂലം ചിലവും സമയവും ലാഭിക്കാനായി .. ഈ സമയത്തായിരുന്നു അദ്ദേഹത്തിൻ്റെ ഭാര്യ രാധ , മകൾ ശാന്തിയെ പ്രസവിച്ചത്. എന്നാൽ അദ്ദേഹം മകളെ നേരിൽ കാണാൻ പോയത് പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങിയതിന് ശേഷം മാത്രമാണത്രേ ! ഇതിന് ശേഷമാണ് കൽക്കട്ടാ മെട്രോ വരുന്നത്. ആയിടെക്ക് ഒരു സെമിനാറിൽ പങ്കെടുക്കാനായി ജപ്പാനിൽ പോയ അദ്ദേഹത്തെ അവിടെത്തെ മെട്രോവിൻ്റെ സാങ്കേതികത മികവുകൾ ആകർഷിച്ചു . അത് പഠിക്കാനായി രണ്ട് ദിവസങ്ങൾ കൂടി അവിടെ തങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാതിരുന്ന അദ്ദേഹം തൻ്റെ സുഹൃത്തിനോടാവശ്യപ്പെട്ട് $300 ഡോളറിൻ്റെ ലോണെടുത്തു, അവിടെ താമസിച്ച് എഞ്ചിനിയന്മാരെ കണ്ട് അവയുടെ drawings എടുത്തു , തീർന്നില്ല. മടങ്ങിയെത്തിയ ശേഷം അവ ഇന്ത്യൻ സാഹചര്യമനുസരിച്ച് പരിഷ്ക്കരിക്കുകയും ചെയ്തു. ഇന്ത്യയിലാകമാനം റെയിൽവേ പണിതിട്ട ബ്രിട്ടീഷ് impossible എന്ന് പറഞ്ഞുപേക്ഷിച്ച കൊങ്കൺ പാത വെറും 7 വർഷം കൊണ്ടാണ് അദ്ദേഹം പണി തീർത്തത്. അക്കാലത്ത് സംസ്ഥാനമേതായാലും അവിടെയുണ്ടാക്കുന്ന ഒരൊറ്റ ഓഫീസ് വർക്കും 24 മണിക്കൂറിലധികം എടുക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.. ചുരുങ്ങിയ സമയത്ത് ഭംഗിയായി ജോലി തീർക്കുവാൻ അദ്ദേഹത്തിന് ബ്യൂറോക്രസിയുടെ വ്യവസ്ഥാപിത നിയമങ്ങൾ പലതുമായും ഇടയേണ്ടിയും വന്നിട്ടുണ്ട്. യാതൊരു പേപ്പറുകളും ഉപയോഗിക്കാതെ , പറഞ്ഞു വെച്ച വാക്കിനെ മാത്രം ആശ്രയിച്ച് ' പരസ്പര വിശ്വാസത്തെ മാത്രം മുൻനിർത്തി , സത്യസന്ധരായ , ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഒരു ചെറു കൂട്ടത്തെ മാത്രമാണ് അദ്ദേഹം ഈ ബൃഹത് പദ്ധതിക്കായി തിരഞ്ഞെടുത്തത് എന്നത് അവിശ്വസനീയമായി തോന്നാമെങ്കിലും സത്യമാണ്. തുടർന്ന് ഡെൽഹി മെട്രോവിൻ്റെ ജോലി നടക്കുമ്പോഴാണ് അദ്ദേഹം ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. ശേഷം ഒരു മാസത്തെ rest മാത്രമാണ് അദ്ദേഹം തനിക്കായി മാറ്റിവെച്ചത്. ഡെൽഹി പൂർത്തിയാക്കിയ ശേഷം കൊച്ചി മെട്രോ .. അങ്ങനെയങ്ങനെ .... തുടക്കത്തിൽ വിദേശീയരുടെ ചില idea കൾ metro വിൽ ഉപയോഗിക്കേണ്ടി വന്നുവെങ്കിലും അധികം വെകാതെ തന്നെ അതിലും സ്വയം പര്യാപ്തത നേടാൻ അദ്ദേഹത്തിനായിരുന്നു . ഭാരതത്തിൻ്റെതായി ആധികാരികമായ ideas അദ്ദേഹം ഉപയോഗിച്ചു.. അദ്ദേഹം ഒരുത്തമ പൗരനാണെന്ന് തെളിയാൻ ഇതു മാത്രം മതി. ആത്മനിർഭര ഭാരതം ഓരോ ഉത്തമ ഭാരതീയൻ്റെയും സ്വപ്നമല്ലേ ? ആ സ്വപ്നം അദ്ദേഹം സാക്ഷാത്ക്കരിച്ച് കഴിഞ്ഞു. ഇത്രയും വലിയ സേവന കാലത്തിനിടയിൽ പലപ്പോഴായി ജോലിയുപേക്ഷിക്കേണ്ടതായ മനം മടുപ്പിക്കുന്ന സാഹചര്യങ്ങളുണ്ടായിട്ടും അദ്ദേഹം പിടിച്ച് നിന്നത് താൻ ഉപേക്ഷിച്ചാൽ ആ ജോലി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാകില്ല എന്നറിഞ്ഞത് കൊണ്ടായിരുന്നു. ഇത്തരത്തിലുള്ള വിപരീത സാഹചര്യങ്ങളിൽ പലപ്പൊഴും അദ്ദേഹത്തിന് കൂട്ടായത് ഭഗവദ് ഗീതയായിരുന്നുവത്രേ ! ജോലിക്കിടയിൽ മുറിച്ച് കളയുന്ന ഓരോ മരത്തിനും പകരമായി പത്ത് മരങ്ങൾ നട്ടുപിടിപ്പിച്ച , ശമ്പളത്തിൻ്റെ ഒരു പങ്ക് കാരുണ്യത്തിനായി കൂടി മാറ്റി വെച്ചിരുന്ന ഒരാൾ ... ജോലിയിൽ പുലർത്തിയ കാര്യക്ഷമതയുടെ , കൃത്യനിഷ്ഠയുടെ , സത്യസന്ധതയുടെ , ആത്മാർത്ഥതയുടെ , സാമൂഹ്യ പ്രതിബന്ധതയുടെ ആൾരൂപമായ ഒരാൾ ... ചുരുക്കത്തിൽ അദ്ദേഹത്തിൻ്റെ ജീവിതം പുച്ഛിച്ച തിരക്കഥാകൃത്തിൻ്റെ സിനിമകളെക്കാൾ സംഭവബഹുലമായതാണ് എന്നതാണ് സത്യം . തിരക്കഥാകൃത്തിൻ്റെ സങ്കല്പ ലോകം നായകനായി തിരശീലയിൽ കസറുമ്പോൾ ജീവിതത്തിൽ അവ പ്രാവർത്തികമാക്കിയ ആളാണ് അദ്ദേഹം. ധീരോദാത്തനതി പ്രതാപഗുണവാനായ നായക ലക്ഷണങ്ങൾ സകലതും ചോരയും നീരുമെടുത്തവതരിച്ചയാൾ ... അദ്ദേഹത്തെ പുച്ഛിച്ചാൽ ഇടിയുന്നത് സ്വന്തം വിലയാണെന്നറിഞ്ഞാൽ തിരക്കഥാകൃത്തിന് കൊള്ളാം. അല്ലാതെന്ത് അല്ലെ? എന്തായാലും അയാളോട് ചെറുതല്ലാത്ത നന്ദിയുണ്ട്. അയാളുടെ ഒരൊറ്റ പുച്ഛ ചിരി കൊണ്ടാണല്ലോ കർമ്മത്തെ യോഗമാക്കി മാറ്റുന്നതെങ്ങനെയെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിക്കുന്ന ഒരാളെക്കുറിച്ച് കൂടി അറിയാനായത് ഒരിക്കലും ഫയലുകൾ കൂമ്പാരം കൂടാത്ത അദ്ദേഹത്തിൻ്റെ ഓഫീസ് മുറിയിൽ യോഗാ വാസിഷ്ഠത്തിലെ ഒരു വാചകമുണ്ടത്രേ ! " കാര്യം കരോമി ന ച കിഞ്ചിത് അഹം കരോമി " എനിക്കെന്തെല്ലാം ചെയ്യാനാകുമോ അതെല്ലാം ഞാൻ ചെയ്യും. പക്ഷെ സത്യത്തിൽ അവയൊന്നും ചെയ്യുന്നത് ഈ ഞാനല്ലല്ലോ ... ഇതിൽക്കൂടുതൽ ഇനിയെന്ത് പറയാൻ .... ആ പുണ്യാത്മാവിൻ്റെ പാദങ്ങളിൽ മനസാ വീണ് നമസ്ക്കരിച്ച് കൊണ്ട് .. Courtesy : Krishna Priya