Wednesday, 16 April 2025
Hindu parliament required
ഇന്ത്യ ഒരു മൃഗീയ ഹിന്ദുഭൂരിപക്ഷരാജ്യമാണ്.
എങ്ങനെയുള്ള ഹിന്ദുഭൂരിപക്ഷരാജ്യം?
നൂറ്റാണ്ടുകളോളം ഇസ്ലാമിക അധിനിവേശശക്തികൾ കൂട്ടക്കൊലപാതകങ്ങളും കൂട്ടമതപരിവർത്തനങ്ങളും നടത്തി ഇന്ത്യ വിഭജിച്ചെടുത്ത് മൂന്ന് ഇസ്ലാമികരാജ്യങ്ങൾ സ്വന്തമാക്കിയതിനുശേഷം ബാക്കി വന്ന ഹിന്ദുഭൂരിപക്ഷപ്രദേശം. തെരുവിൽ മതം പറഞ്ഞു കലാപം നടത്തി 20 ലക്ഷത്തോളം ഹിന്ദുക്കളുടെ കഴുത്തറുത്ത് വടക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങൾ അടർത്തിയെടുത്ത് ഇസ്ലാമിക രാജ്യമാക്കി മാറ്റിയതിനുശേഷം ബാക്കിയായ ഹിന്ദുഭൂരിപക്ഷപ്രദേശം.
എന്നിട്ടും!
ശ്രദ്ധിക്കണേ എന്നിട്ടും!
ഈ ഇന്ത്യയിൽ മതവർഗീയകലാപങ്ങൾ ഒന്നുപോലും തുടങ്ങിവച്ചത് ഹിന്ദുക്കളല്ല.
എന്നാൽ, വർഗീയ കലാപങ്ങളിൽ കൂടുതൽ കൊല്ലപ്പെട്ടത് ഹിന്ദുക്കളാണ്.
കൂടുതൽ സ്വത്ത് നാശം ഉണ്ടായത് ഹിന്ദുക്കൾക്കാണ്.
കൂടുതൽ കൊള്ളയടിക്കപ്പെട്ടത് ഹിന്ദുക്കളാണ്.
കൂടുതൽ ബലാത്സംഗം ചെയ്യപ്പെട്ടത് ഹിന്ദുസ്ത്രീകളാണ്.
കൂടുതൽ തകർക്കപ്പെട്ടത് ഹിന്ദു വീടുകളാണ്.
കൂടുതൽ നശിപ്പിക്കപ്പെട്ടത് ഹിന്ദുക്കളുടെ കച്ചവടസ്ഥാപനങ്ങളാണ്.
കൂടുതൽ നശിപ്പിക്കപ്പെട്ടത് ഹിന്ദുക്കളുടെ ആരാധനാലയങ്ങളാണ്.
തങ്ങൾ ജനിച്ചു ജീവിച്ച ഗ്രാമത്തിൽ നിന്ന് ഒരു ഗതിയും പരഗതിയും ഇല്ലാതെ ഇരുട്ടിൻറെ മറവിൽ മറ്റൊരു ഗ്രാമത്തിലേക്ക് കൂട്ടപ്പലായനം നടത്തേണ്ടി വന്നത് ഹിന്ദുക്കൾക്കാണ്.
അതാണ് ഞാൻ അതിശയിച്ചു പോകുന്ന നഗ്നസത്യം.
മതം പറഞ്ഞു ഒരു രാജ്യം വിഭജിച്ചു മുസ്ലിങ്ങൾക്ക് കൊടുക്കാനുള്ളത് കൊടുത്തുകഴിഞ്ഞു ബാക്കിയായ ഹിന്ദുഭൂരിപക്ഷപ്രദേശത്ത് പോലും ഹിന്ദുക്കൾക്ക് യാതൊരു രക്ഷയുമില്ല.
ഹിന്ദുക്കൾക്ക് തങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നില്ല.
ഹിന്ദുക്കൾക്ക് തങ്ങളുടെ സ്ത്രീകളുടെ മാനം രക്ഷിക്കാൻ കഴിയുന്നില്ല.
ഹിന്ദുക്കൾക്ക് തങ്ങളുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കാൻ കഴിയുന്നില്ല.
ആ ഉപജീവനമാർഗ്ഗം ഒരുപക്ഷേ കന്നുകാലികൾ ആയിരിക്കാം അല്ലെങ്കിൽ കച്ചവടസ്ഥാപനങ്ങൾ ആയിരിക്കാം.
ഹിന്ദുക്കൾക്ക് തങ്ങൾ വിശ്വസിച്ച ദേവിദേവന്മാരുടെ പ്രതിഷ്ഠകളും ആ പ്രതിഷ്ഠകൾ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളും സംരക്ഷിക്കാൻ കഴിയുന്നില്ല.
നോക്കണേ ഇന്ത്യ ഹിന്ദുഭൂരിപക്ഷരാജ്യമാണ്.
ഹിന്ദുക്കൾക്ക് മൃഗീയഭൂരിപക്ഷമുള്ള രാജ്യം.
വർഗീയവാദികളും തീവ്രവാദികളും ആയ മുസ്ലീങ്ങളെ പേടിച്ച് ഹിന്ദുക്കൾ കഴിയേണ്ടി വരുന്നത് ആ രാജ്യത്താണ്.
ഇവിടെയുള്ള രാഷ്ട്രപതി മുതൽ പഞ്ചായത്ത് മെമ്പർ വരെയുള്ള ഭരണതലത്തിലുള്ള ഭൂരിഭാഗം ആളുകളും ഹിന്ദുക്കളാണ്.
പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്.
മറ്റ് സർക്കാർ സ്ഥാപനങ്ങളിലെയും അവസ്ഥ അതുതന്നെ.
സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്ന വിദ്യാലയങ്ങളിലെ അധ്യാപകരിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്.
നീതിന്യായവ്യവസ്ഥയിൽ വിധി പറയുന്ന ജഡ്ജിമാരിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്.
യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കുന്ന പത്രദൃശ്യമാധ്യമങ്ങളിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളുടെ ആണ്, അവിടെ ജോലി ചെയ്യുന്ന ആളുകൾ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്.
എന്നിട്ടും ഹിന്ദുക്കളുടെ അവസ്ഥ ഇതാണ്.
ഇതാണ് നഗ്നയാഥാർത്ഥ്യം.
ഇന്ന് ഈ മേഖലകളിലൊക്കെ ബഹുഭൂരിഭാഗം ഹിന്ദുക്കൾ ആയിരുന്നിട്ട് പോലും ഹിന്ദുക്കൾക്ക് ഈ ദുർഗതി ആണെങ്കിൽ
നാളെ ഈ മേഖലകളിലൊക്കെ ഹിന്ദുക്കളുടെ മൃഗീയ ആധിപത്യം നഷ്ടപ്പെട്ടാൽ ഉള്ള അവസ്ഥ എന്തായിരിക്കും?
ഊഹിക്കാൻ കഴിയുമോ നിങ്ങൾക്ക്?
ഇതിനൊക്കെ കാരണമെന്താണ്?
ഒരേയൊരു കാരണം മാത്രം.
ഹിന്ദുക്കൾ അസംഘടിതരും മതബോധം ഇല്ലാത്തവരുമാണ്.
മുസ്ലീങ്ങൾ ഈ ലോകത്ത് ഏറ്റവും സംഘടിതരും ഏറ്റവും മതബോധമുള്ളവരുമാണ്.
മുസ്ലീങ്ങൾക്ക് തിരിച്ചടി കിട്ടിയത് ഗുജറാത്ത് കലാപത്തിൽ മാത്രമാണ്.
ബാക്കി എല്ലാ കലാപങ്ങളിലും ഹിന്ദുക്കളെ കക്ഷികമായി കൊലചെയ്യപ്പെട്ടു.
ഏകപക്ഷീയമായി എല്ലാം ഇട്ടെറിഞ്ഞ് അടുത്ത ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നു.
പെൺമക്കൾ മുസ്ലിം കാട്ടാളന്മാരുടെ കൈകളാൽ ബലാത്സംഗം ചെയ്യപ്പെടുന്നത് നിസ്സഹായരായി നോക്കി നിൽക്കേണ്ടിവന്നു.
നെഞ്ചുപൊട്ടി കരഞ്ഞിട്ടും രാഷ്ട്രീയക്കാരോ പോലീസോ നീതിപീഠമോ മിക്ക ഇടങ്ങളിലും ഹിന്ദുക്കളെ രക്ഷിക്കാൻ എത്തിയില്ല.
അതാണ് സംഘടിത വർഗീയ ഐക്യത്തിന്റെ ശക്തി.
അതാണ് സംഘടിത വർഗീയ വോട്ട് ബാങ്കിന്റെ ശക്തി.
കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്നത് കൊണ്ട് മാത്രം രക്ഷപ്പെട്ടു പോകുന്ന കുറെ ആളുകളാണ് നമ്മളൊക്കെ.
2014ലും കേന്ദ്രത്തിൽ ഭരണത്തിൽ എത്തിയത് കോൺഗ്രസ് ആയിരുന്നുവെങ്കിൽ എന്തൊക്കെ സംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു അവസ്ഥയാണ്.
കേന്ദ്രത്തിൽ ബിജെപി ആയിരുന്നിട്ട് പോലും പശ്ചിമബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലും ഒക്കെ ഹിന്ദുക്കൾ ഹിന്ദുക്കൾ ആയതുകൊണ്ട് മാത്രം ദുരിതനുഭവിക്കുന്നു. മമതാ ബാനർജി എന്ന താടക മുസ്ലിം വോട്ട് ബാങ്കിനെ പ്രേരിപ്പിക്കാൻ വേണ്ടി ചെയ്യാവുന്ന വിട്ടുവീഴ്ചയൊക്കെ ചെയ്യുന്നു. പശ്ചിമ ബംഗാളിലെ സംഘടിതരല്ലാത്ത, മതബോധമില്ലാത്ത ഹിന്ദുക്കളായ കഴുതകൾ മമതയെ തങ്ങളുടെ നേതാവായി വീണ്ടും വീണ്ടും തെരഞ്ഞെടുക്കുന്നു. മമതയാകട്ടെ തൻറെ പാർട്ടിയിലേക്ക് കടുത്ത ഇന്ത്യ വിരുദ്ധരും ഹിന്ദുവിരുദ്ധരുമായ ഇസ്ലാമിക തീവ്രവാദികളെ ക്ഷണിക്കുകയും സ്ഥാനങ്ങൾ കൊടുക്കുകയും ചെയ്യുന്നു. അവർ ഈ കലാപ സമയത്ത് പോലും കടുത്ത വർഗീയതയും ഹിന്ദുവിരോധവും പുലമ്പുകയാണ്. ഭൂരിപക്ഷമതവിഭാഗം മൂർഷിദാബാദിൽ നിന്നും നിന്നും കെട്ടുംകെട്ടി പലായനം ചെയ്യുകയാണ്. കുറച്ചു മാസങ്ങൾക്കു മുൻപാണ് ഹിന്ദു സ്ത്രീകളെ നിരന്തരമായി ബലാത്സംഗം ചെയ്ത 24 പർഗാസിലെ കോൺഗ്രസുകാരനായ ഒരു മുസ്ലിം തീവ്രവാദിയുടെ തെമ്മാടിത്തരം കുറിച്ച് നമ്മൾ വായിച്ചത്. 2018ൽ മാൾഡയിലും ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞുകയറി വന്ന ഇസ്ലാമികതീവ്രവാദികൾ ഇതേ തരത്തിൽ കലാപം സൃഷ്ടിച്ചിരുന്നു. അന്ന് പോലീസ് സ്റ്റേഷനും വില്ലേജ് ഓഫീസും അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ കയ്യേറിയ ഈ മുസ്ലിം കലാപകാരികൾ കണ്ണിൽ കണ്ടതിനെല്ലാം തീയിട്ടു. ആ കത്തിപ്പോയതൊക്കെ ഡിജിറ്റലായി സംരക്ഷിക്കപ്പെട്ടത് ആണെങ്കിൽ കുഴപ്പമില്ല. പക്ഷേ അങ്ങനെയല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ. ബംഗ്ലാദേശിൽ നിന്നും നുഴഞ്ഞുകയറി വന്ന ആ കലാപകാരികൾ മുഴക്കിയ അന്നത്തെ മുദ്രാവാക്യം ഇങ്ങനെയായിരുന്നു
"ആര്യന്മാർ ഇന്ത്യ വിടുക"
അവർ ആര്യന്മാർ എന്ന് ഉദ്ദേശിച്ചത് ഹിന്ദുക്കളെ മാത്രമാണ്. അവരുടെ കണക്കിൽ മുസ്ലിങ്ങൾ ആര്യന്മാർ അല്ല.
ഹിന്ദുക്കളാണ് ആര്യന്മാർ.
ആര്യന്മാർ ഒരു മതവിഭാഗമല്ലെന്നും ഒരു വംശമാണെന്നും മുസ്ലീങ്ങൾക്കിടയിലും ഹിന്ദുക്കൾക്കിടയിലും മറ്റു മതവിഭാഗങ്ങൾക്കിടയിലും ആര്യന്മാരും ആര്യന്മാർ അല്ലാത്തവരും ഉണ്ടെന്നും തലയ്ക്കകത്ത് മനുഷ്യവിസർജ്യമുള്ള ആ ജന്തുക്കളെ പറഞ്ഞു മനസ്സിലാക്കാൻ വലിയ പാടാണ്.
കാരണം അവരെ ചെറുപ്പത്തിലെ പറഞ്ഞു പഠിപ്പിച്ചത് അതാണ്.
ആര്യന്മാർ ഇന്ത്യയിൽ അധിനിവേശം നടത്തി. നമ്മളെ അടക്കി ഭരിച്ചു.
ആര്യന്മാരെ ഇന്ത്യയിൽ നിന്നും തുരുത്തിയൊടിക്കേണ്ട കടമ നമുക്കുണ്ട്.
അതിനനുസരിച്ച് അവർ ചരിത്ര പാഠപുസ്തകങ്ങളും വ്യാഖ്യാനിക്കുന്നു. കേരളത്തിലും ഈ ആര്യൻ വാദം ഉയർത്തുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്.
ഇത്തരം നുണകളിലൂടെയാണ് അവർ വർഗീയതയും അപര വിദ്വേഷവും വളർത്തുന്നത്.
സംഘടിക്കുക ചെറുത്തുനിൽക്കുക.
നിങ്ങളുടെ കയ്യിലുള്ള വോട്ട് എന്ന ആയുധം നിങ്ങളുടെ നിലനില്പിനുവേണ്ടി വിനിയോഗിക്കുക.
നമ്മുടെ മുന്നിൽ ഈ വഴി മാത്രമേയുള്ളൂ.
ഫോട്ടോ: 1921 ലെ ഹിന്ദു വംശഹത്യയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു പ്രശസ്ത നാടകകൃത്ത് വിക്രമൻ നായർ
Subscribe to:
Post Comments (Atom)
No comments:
Post a Comment