Monday, 20 September 2021

അഫ്ഗാൻ നൽകുന്ന സൂചന

പറന്ന് പൊങ്ങുന്ന വിമാനത്തിന്റ്റെ ചിറകിന്റ്റെ ഓരം പറ്റി ഒരമ്പതോളം പേർ അള്ളിപ്പിടിച്ചിരിക്കുന്നു. അതിൽ രണ്ടു പേർ വിമാനത്താവളത്തിൽ നിന്നും പറന്നുയരവേ തന്നെ താഴെ വീഴുന്ന ദാരുണമായ ദൃശ്യങ്ങൾ ലോകം കണ്ടു കഴിഞ്ഞു.

ഖത്തറിലേക്ക് പോയ ആ അമേരിക്കൻ വ്യോമസേനയുടെ  വിൻഡ് ടർബൈയ്നിന്റ്റെ മുകളിൽ സാഹസികമായി കയറിപ്പറ്റിയ ആ ചെറുപ്പക്കാരിൽ ആരെങ്കിലും ജീവനോടെ ഖത്തറിലെത്തിയോ എന്ന് സംശയിക്കണം. പ്രാണവായു പോലും ലഭിക്കാത്ത മുപ്പത്തിയയ്യായിരമടി ഉയരത്തിൽ അതിവേഗതയിൽ പറക്കുന്ന ആ ജംബോജറ്റിൽ നിന്നും അവരിലോരുത്തരായി താഴേക്ക് പൊഴിഞ്ഞു വീണു മരിച്ചിരിക്കാം. അഫ്ഗാൻ മലനിരകളിലും, അറബിക്കടലിലും ഒക്കെയായി ആ സാധുക്കളുടെ അതിജീവനത്തിനായുള്ള സാഹസികയാത്ര അവസാനിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. 

പിറന്ന നാടിനേയും, പെറ്റമ്മയേയും, ഉറ്റബന്ധുക്കളേയും എല്ലാമുപേക്ഷിച്ച് സ്വന്തം പ്രാണൻ മാത്രം വാരിപിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച് പരാജയപ്പെട്ട അഫ്ഗാനിലെ ആ യുവജനതക്ക് രാജ്യം ആക്രമിച്ച ശത്രുക്കൾക്ക് നേരെ എന്തേ തിരിഞ്ഞു നിന്ന് പോരാടാനുള്ള ആർജ്ജവം ഉണ്ടായില്ല എന്ന് അത്ഭുതപ്പെടുകയാണ് ലോകം. പത്തും, പന്ത്രണ്ടും വയസ്സുള്ള അവരുടെ കുഞ്ഞു പെങ്ങന്മാരെ, നരഭോജികളേക്കാളും ക്രൂരന്മാരായ താലിബാനികളുടെ ലൈംഗിക അടിമകളാകാൻ വിട്ടു കൊടുത്ത് എങ്ങനെ സ്വന്തം ജീവൻ ബാക്കി നിർത്താനവർക്ക് തോന്നി ..? 

സാഹസികതയ്ക്കോ, ധൈര്യത്തിനോ, കരുത്തിലോ ആരുടേയും പിന്നിലല്ല ഈ മനുഷ്യർ എന്നതിന് വിമാനത്തിലെ അവരുടെ ഈ സാഹസിക പ്രവൃത്തി തന്നെ ഒരു തെളിവാണ്. ഒരുപക്ഷേ അറിവുകുറവ് ആയിരിക്കാം..! എന്താണെങ്കിലും ശരി, നിങ്ങളോ, ഞാനോ ആണെങ്കിൽ ഇങ്ങനെ സ്വന്തം രക്ഷ മാത്രം തേടി എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുമോ..?!!

ജീവൻ പോയാലും ശരി, അവസാനശ്വാസം വരെ പെറ്റമ്മയ്ക്കും, ഭാര്യക്കും, മക്കൾക്കും, പെങ്ങൾക്കും, ഇതിനെല്ലാമുപരി പിറന്ന നാടിന് വേണ്ടിയും, പ്രാണന് തുല്യം സ്നേഹിക്കുന്ന ആരാധനാ മൂർത്തിക്ക് വേണ്ടിയും ഉശിരോടെ പൊരുതില്ലേ നാം..?!! മരണം വരിക്കില്ലേ..??..

ആ ഉശിരിനെയാണ് നാം 'ദേശസ്നേഹം' അഥവാ 'ദേശീയ ബോധം' എന്ന് പറയുന്നത്. ഒരു ഭരണഘടനയുടേയും തണലില്ലാതെ, ഒരു രാജ്യത്തിന്റ്റെയും പാസ്പോർട്ട് ഇല്ലാതെ ലക്ഷക്കണക്കിന് മനുഷ്യർ,  നൂറ്റാണ്ടുകളായി പൊരുതി വീണ മണ്ണാണ് ഭാരതഭൂമി.. 

കേവലം നാട്ടു രാജ്യങ്ങളുടെ മാത്രം ഭരണം കയ്യിലുണ്ടായിരുന്ന വീരാംഗനമാർ പോലും രണഭൂമികളെ പ്രകമ്പനം കൊള്ളിച്ച് ശത്രുക്കളെ വിറപ്പിച്ചിട്ടുണ്ട്, ഈ രാഷ്ട്രത്തിൽ.. 

അടർക്കളത്തിൽ ശത്രവിനോട് അവസാനശ്വാസം വരെ പൊരുതിമരിച്ച റസിയ സുൽത്താന, ജ്ഞാൻസിയിലെ മണികർണ്ണിക എന്ന ലക്ഷ്മിഭായി, കിത്തൂരിലെ റാണി ചെന്നമ്മ, തമിഴ്നാട്ടിലെ രാമഡിലെ വേലു നാച്ചിയാർ, റാണി അവന്തിഭായ്, അബ്ബക്ക ചൊവ്ത തുടങ്ങിയ എത്രയെത്ര വീരാംഗനമാർ. ശത്രവിന്റ്റെ പിടിയിലമരാതെ അഗ്നിപ്രവേശം ചെയ്ത് അവരെ അമ്പരപ്പിച്ച രജപുത്ര ധീരരാജ്ഞി റാണി പത്മിനി എന്ന പത്മാവതി.. ധീര രജപുത്ര വനിതകൾ..!!

ഉൾപ്പുളകത്തോടെയല്ലാതെ ഈ നാമങ്ങൾ പോലും ഉച്ചരിക്കാൻ നമുക്ക് ആവില്ല. ഇതുകൂടാതെ  ധീര യോദ്ധാക്കൾ, പോരാളികൾ, രാജാക്കന്മാർ, വിപ്ളവകാരികൾ, സ്വാതന്ത്ര്യ സമര സേനാനികൾ, പുണ്യ പുരുഷന്മാർ, സ്വതന്ത്ര ഭാരതത്തിലെ ധീരരായ വിക്രം ബാത്രയെ പോലുള്ള സൈനികർ, ഇങ്ങനെ ദശലക്ഷക്കണക്കിന് ഭാരതപുത്രന്മാരാണ് ആസേതു ഹിമാചലം ഈ ഭാരതഖണ്ഡത്തിനായി നൂറ്റാണ്ടുകളായി ജീവാഹൂതി നടത്തിയിട്ടുള്ളത്. 

അവരെയെല്ലാം നയിച്ചത് ഒരേ വികാരമാണ്. "ദേശീയത" എന്ന സിരകളിൽ  അഗ്നി നിറയ്ക്കുന്ന ഉജ്ജ്വലമായ രാജ്യസ്നേഹം...!! ആ ദേശീയതയുടെ പേരാണ് 'ഭാരതം' അഥവാ "ഹിന്ദുത്വ" എന്നത്. അതാണ് ഈ രാഷ്ട്രത്തിന്റ്റ ചേതന അഥവാ ചൈതന്യം..

ശ്രീരാമനും, ശ്രീകൃഷ്ണനും തുടങ്ങി അലക്സാണ്ടറ പിന്നോട്ടടിച്ച പോറസ്സും, രാഷ്ട്ര ശില്പി ചാണക്യന്‍, ചന്ദ്രഗുപ്ത മൗര്യൻ, യവനാന്തകനായ പൂഷ്യമിത്രൻ, ശക-കുശന്മാരെ തോൽപ്പിച്ചോടിച്ച വിക്രമാദിത്യൻ, ഹൂണാന്തകനായ യശോധർമ്മൻ, അക്ബറെ തോൽപ്പിച്ച മഹാറാണാ പ്രതാപ്, ഗുരുഗോവിന്ദസിങ്ങ്, മഹാരാജാ രഞ്ജിത്ത്സിങ്ങ്, ഛത്രപതി ശിവാജി, തുടങ്ങി സ്വാമി വിവേകാനന്ദനേയും, സുഭാഷ് ചന്ദ്ര ബോസിനേയും പോലെയുള്ള പുണ്യാത്മാക്കൾ വരെ പിറവിയെടുത്ത ഈ ഭാരതഭൂവിൽ വന്ന് പിറന്നത് തന്നെ പൂർവ്വ ജന്മപുണ്യമായി കരുതുന്ന ജനതയാണ് ഭാരതീയർ..

ആ ചിന്തയാണ് "ദേശീയത" എന്ന വികാരം. ആ വിചാരമാണ്, പുരുഷോത്തമനെന്ന പോറസിന് അലക്സാണ്ടറെ വിറപ്പിക്കാൻ നയിച്ച ശക്തി. ബൽഗാമിലെ നാടുവാഴിക്ക് പിറന്ന ശിവാജിക്ക് ഛത്രപതിയാകാൻ നൽകിയ ഊർജ്ജം.. ഖുദിറാം ബോസിനും, ചന്ദ്രശേഖർ ആസാദിനും പെറ്റമ്മക്കായി ജീവാഹൂതി നൽകാനുണ്ടായ ഊർജ്ജം.. 

ഇതേ പോലെ ദേശീയത എന്ന സിരകളെ ത്രസിപ്പിക്കുന്ന വികാരമാണ് അഫ്ഗാനിലെ ചെറുപ്പക്കാർക്ക് ഇല്ലാതെ പോയത്. അവരുടെ മതജീവിതം, ദൗർഭാഗ്യവശാൽ  ദേശീയതയെ വെറുക്കാനാണ് അവരെ പഠിപ്പിച്ചത്.

ഒരുപക്ഷേ നാടിനും വീടിനുമായി പൊരുതിയിരുന്നുവെങ്കിൽ അന്തസ്സായ ഒരു വീരസ്വർഗ്ഗമെങ്കിലും ലഭിക്കുമായിരുന്നു അവർക്ക്. സ്വന്തം നാടിനായി ബലിദാനിയാകാമായിരുന്നു അവർക്ക്.

സ്വന്തം പാരമ്പര്യത്തേക്കുറിച്ചുള്ള അഭിമാനബോധം ഇല്ലാതിരുന്നതും,  ദേശീയ ചരിത്രത്തെ കുറിച്ചുള്ള അവരുടെ അജ്ഞതയുമാണ് അവരുടെ രാജ്യത്തിന്റ്റെ ദയനീയമായ പരാജയത്തിലേക്കും, അവരുടെ ദാരുണമായ മരണത്തിലേക്കും ഇന്നലെ അവരെ നയിച്ചത്.  

അങ്ങനെയൊരു ദേശീയത ഭാരതീയരിൽ ഇല്ലാതാക്കാനാണ് ഇസ്ലാമിസ്റ്റുകളും, അവരുടെ അഞ്ചാം പത്തികളായ കമ്മ്യൂണിസ്റ്റുകളും ശ്രമിക്കുന്നത്. അതിദേശീയത ആപത്താണന്ന് ആവർത്തിച്ചു പറഞ്ഞു അവരുടെ  ജിഹ്വകളായ കൂലിചാനലുകൾ നമ്മളുടെ ഇടയിൽ ചർച്ച നടത്തുന്നത്. അത്തരം ചതിക്കുഴികളിൽ വീണു പോയാൽ നാളെ നമ്മളേയും കാത്തിരിക്കുന്നത് ഇതേ ഗതിയാണ്.. 

മോദിയും, ആർഎസ്സ്എസ്സും അവരുടെ മുഖ്യ ശത്രുവായി തുടരുന്നതിന് മറ്റ് കാരണങ്ങൾ അന്വേഷിക്കണോ..? 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

നവഭാരത തല്ലിപ്പൊളി

സ്വാതന്ത്യത്തിൻറെ എഴുപത്തിയഞ്ചാം വാർഷികം സംബസിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പോസ്റ്ററിൽ നിന്ന് ജവഹർ ലാൽ നെഹ്റു പുറത്തായതില് അലമുറയിടുന്ന കോൺസ്സുകാര് ഒരു കാര്യം നിങ്ങടെ ഭാവി പ്രധാനമന്ത്രിയോട് ഒന്ന് ചോദിക്കുമോ? 

എന്തുകൊണ്ടാണ് "നെഹ്റു" എന്ന കുടുംബ പേര് എടുത്ത് തോട്ടിൽ കളഞ്ഞ ശേഷം “ഗാന്ധി” എന്ന ഗുജറാത്തി ദളിത ബനിയായുടെ സർനെയിം ചുമന്നു കൊണ്ട് പൂണൂല് അണിഞ്ഞ ബ്രാഹ്മണരാണെന്ന് ഭാവിക്കുന്ന നെഹ്റുവിൻ്റെ തലമുറ നടക്കുന്നതെന്ന് ? 

നവാബ് ജഹാംഗീൾ ഖാൻ്റെ മകൻ ഫിറോസ്ഖാനെയാണ് ഇന്ദിരാ പ്രിയദർശിനി വിവാഹം ചെയ്തത്. മുസ്ലീമിനെ മകൾ കല്യാണം കഴിച്ചുവെന്ന് ജനം അറിയാതിരിക്കാൻ മരുമകനെ ഫിറോസ് ഗാന്ധിയാക്കി പൊതുസമക്ഷം അവതരിപ്പിച്ചത് അമ്മായിയപ്പൻ തന്നെയാണ്. ദീർഘകാലം നെഹ്റുവിൻ്റെ സെക്രട്ടറി ആയിരുന്ന M.O  മത്തായി തന്നെ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഫിറോസ് ഖാൻ മുസ്ലിമല്ല മറിച്ച് പാഴ്സി ആയിരുന്നു എന്ന പ്രചാരണവും. അതിനായി തൻ്റെ കുടുംബപ്പേരായ ഗണ്‌ഡി , ഫിറോസ് സ്വയം ഗാന്ധി ആക്കിയത്രേ . Wiki വരെ ഇങ്ങനെ എഡിറ്റ് ചെയ്തു. 

ഗാന്ധിയുമായി പുലബന്ധം പോലുമില്ലാത്ത ഫിറോസ് ഖാൻ്റെ പുത്രന്മാർ അങ്ങനെ  രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയുമായി. സഞ്ജീവ്, സഞ്ജയ് ആയ കഥ വേറെ. ഈ ഉടായിപ്പ് എല്ലാം നടത്തി ചുളുവിൽ ഗാന്ധി എന്ന പേരടിച്ചു മാറ്റിയ ഫാമിലിയാണ് ഇപ്പോൾ നെഹ്റുവിൻ്റെ പേരിൽ മുതലക്കണ്ണീരുമായി ഇറങ്ങിയിരിക്കുന്നത്. അത് നക്കിക്കുടിക്കാൻ കുറെ മലരാമന്മാരും. 

ഓട്റാ മലരേ കണ്ടം വഴി എന്നല്ലേ പറയേണ്ടത്? 

പിന്നെ നവഭാരത ശില്പി ആയിരുന്നു നെഹ്റു എന്ന വാദം.
രണ്ടാം ലോക മഹായുദ്ധത്തിൽ അണു ബോംബ് വരെ വീണ് തകർന്ന ജപ്പാനും, യുദ്ധ കെടുതികൾ മൂലം സമൂലം തകർന്ന യൂറോപ്പിലെ ജർമ്മനിയും, ഫ്രാൻസും, ഇറ്റലിയും തുടങ്ങി ചൈനയും, കൊറിയയും, സിംഗപ്പൂരും വരെ സമ്പന്നതയിലേക്ക് പതിറ്റാണ്ടിനുളളിൽ കുതിച്ചപ്പോൾ ഭാരതം എന്തേ പട്ടിണി രാജ്യമായി അര നൂറ്റാണ്ട് തുടർന്നു? 

നിൽക്ക് ... ജനസംഖ്യ എന്ന് പറഞ്ഞ് വരല്ലേ... സ്വാതന്ത്യം കിട്ടിയ സമയത്ത് ഇന്ത്യയിലെ ജനസംഖ്യ കേവലം മുപ്പതു കോടി ആയിരുന്നു. 

ഐക്യരാഷ്ട്ര സഭ വച്ചു നീട്ടിയ സുരക്ഷാ കൗൺസിൽ സീറ്റ് ചൈനക്ക് ദാനം കൊടുത്തിട്ട് യുദ്ധവും തോറ്റ് സ്ഥലവും നഷ്ടപ്പെടുത്തിയ നവഭാരത ശില്പി ! 

ബാക്കി കൂടി പറയണോ? 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

ഐഎസ്ആർഓയെ തടയുന്നതാര്?.

വർഷങ്ങൾക്ക് മുൻപാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത "കമ്മീഷണർ" സിനിമ ഒക്കെ ഇറങ്ങി ഹിറ്റായ കാലം. അന്ന് തിരുവനന്തപുരത്ത് പോലീസ് അസോസിയേഷന്റ്റെ ഒരു സമ്മേളനത്തിന് 'ഭരത് ചന്ദ്രൻ' എത്തി. കമ്മീഷണറിലെ നായകൻ. ഉന്നത ഉദ്യോഗസ്ഥരും, മന്ത്രിമാരടക്കം രാഷ്ട്രീയക്കാരും നിറഞ്ഞ വേദിയിലേക്കെത്തിയ വെള്ളിത്തിരയിലെ ആ കമ്മീഷണർക്കാണ് അന്നവിടെ ഏറ്റവും കൂടുതൽ "സല്യൂട്ട്" കിട്ടിയത്. 

തന്റ്റെ അന്നത്തെ പ്രസംഗത്തിൽ അതേ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നു. താൻ വെറും നടൻ മാത്രമാണെന്നും, തനിക്ക് ഈ സല്യൂട്ട് സ്വീകരിക്കാനുള്ള അർഹതയില്ല, എന്നാൽ പോലീസു ഉദ്യോഗസ്ഥരുടെ സ്നേഹത്തിന് മുന്നിൽ കൂപ്പുകൈ എന്നാണ് അന്നദ്ദേഹം പ്രസംഗിച്ചത്. 

അത് ശരിയുമായിരുന്നു. കാരണം, സിനിമയിലെ ആ കമ്മീഷണർ, യഥാര്‍ത്ഥ ജീവിതത്തിൽ ഒരിക്കൽ പോലും പോലീസ് വേഷം അണിഞ്ഞിട്ടില്ല, അന്ന് കേവലം നടനായിരുന്ന ആ ആൾ ഇന്ന്  ഉയര്‍ന്ന ഒരു ഭരണഘടനാ പദവിയിൽ ഇരിക്കുകയാണ്.

അദ്ദേഹമാണ്, "ശ്രീ. സുരേഷ് ഗോപി M.P". ഇന്ത്യയുടെ പരമാധികാര നിയമ നിർമ്മാണ സഭയായ രാജ്യസഭയിലെ ഒരു നോമിനേറ്റഡ് അംഗം. ഭരണഘടനയിലെ പ്രോട്ടോക്കോൾ രീതി അനുസരിച്ച് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവികളിൽ ഇരുപത്തിയൊന്നാമതായാണ് പാർലിമെൻറ്റ് അംഗങ്ങളുടെ സ്ഥാനം.

സംസ്ഥാനത്തെ ഒരു എസ് ഐ അല്ല, ഡിജിപി പോലും ഒരു പാർലിമെൻറ്റംഗത്തെ സല്യൂട്ട് ചെയ്യും. അതാണ് കീഴ്വഴക്കം. അതിന് നിയമം ഒന്നും ഉണ്ടാക്കിയിട്ടില്ല നമ്മുടെ ഭരണഘടനാ ശില്പികൾ. മറിച്ച് 'ജനാധിപത്യ'ത്തെ ബഹുമാനിക്കുന്ന, അഥവാ ആദരിക്കുന്ന രാജ്യത്തെ സേനകൾ, അത് ഡിഫൻസ് ഫോഴ്സായാലും ശരി, സംസ്ഥാന പോലീസായാലും ശരി. അത് അലിഖിത നിയമം തന്നെയാണ് ഈ രാജ്യത്ത്. 

ഇത് കേരളമായത് കൊണ്ടും, സുരേഷ്ഗോപി, ബിജെപി എംപി ആയത് കൊണ്ടും കേരളാ പോലീസിന് അത് ലംഘിക്കാനാവുമോ..? 

ഇന്ന് തൃശൂരിൽ നടന്ന സംഭവം വീഡീയോയിൽ കണ്ടത് പോലെ അത്ര വലിയ സംഭവമൊന്നുമല്ല. എം പി എന്ന നിലയിൽ സുരേഷ് ഗോപി താൻ ചെയ്ത കാര്യങ്ങളും തന്നെ തന്റ്റെ പ്രവൃത്തികൾ ചെയ്യുന്നതിന് തടസ്സം നിന്ന കേരളത്തിലെ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളുടെ കാര്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞത് കേൾക്കാതെ, തന്നെ അനുഗമിക്കേണ്ട പോലീസ് ഉദ്യോഗസ്ഥൻ, എം പിയായ വ്യക്തിയെ മൈൻഡ് പോലും ചെയ്യാതെ മാറി നിൽക്കുന്നത് കണ്ടപ്പോൾ വളരെ മര്യാദയോടെ അയാളെ അരികിൽ വിളിച്ച്, "ഞാൻ നിങ്ങളുടെ മേയറൊന്നുമല്ല, പക്ഷെ ഒരു എം.പിയാണ്, ഒരു സല്യൂട്ട് ഒക്കെയാവാം" എന്ന് പറഞ്ഞത് മാത്രം എടുത്ത് വിവാദമാക്കാൻ ആഗ്രഹിക്കുന്നത്, മാദ്ധ്യമങ്ങളിലെ "മാ.മാ" അന്തങ്ങളുടെ ബിജെ. പി വിരോധത്തിന്റ്റെ നേർസാക്ഷ്യം മാത്രമാണ്. 

കേരളത്തിലെ വിവിധങ്ങളായ ജനപ്രതിനിധികളിൽ, ഏറ്റവും കൂടുതൽ ജനസേവനം ചെയ്യുന്ന ഒരാളാണ് അദ്ദേഹം. 
എളിമയും, സ്നേഹവും ഉള്ള നിർമമനായൊരു വ്യക്തി. അദ്ദേഹം തന്റ്റെ പദവിയുടെ ധാർഷ്ട്യം കാണിക്കാനായി ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യില്ല. 

മറിച്ച്, ബിജെപിയോടും, അനുബന്ധ പ്രസ്ഥാനങ്ങളോടും, കേരളത്തിലെ ഇതര രാഷ്ട്രീയക്കാരും, രാഷ്ട്രീയം ഉള്ളിലൊളിപ്പിച്ച് മാദ്ധ്യമ പ്രവർത്തകരായി ചമയുന്നവരോടും, ഉദ്ദ്യോഗസ്ഥരോടും ഉള്ള അമർഷം വളരെ മാന്യമായി പ്രകടിപ്പിക്കുകയാണ് ചെയ്തത്. 
അതൊരു സൂചനയാണ്. 

കേരളത്തിലെ ഒരു വിഭാഗം, ബിജെപിയോട് കാട്ടുന്ന ഈ അസ്പ്രിശ്യത ഇനി വെറുതെ അംഗീകരിക്കാൻ രാജ്യം ഭരിക്കുന്ന പാർട്ടി തയ്യാറല്ലെന്ന സൂചന. അത് നല്ലതാണ്. 

ഈ സംഭവം കൊണ്ട് ഏതായാലും ഒരു ഗുണമുണ്ടായി. മാദ്ധ്യമങ്ങൾ മറച്ചു വയ്ക്കുന്ന തന്റ്റെ വികസന പ്രവര്‍ത്തനങ്ങളുടെ ചെറിയ ഒരു ഭാഗമെങ്കിലും ഇതേ മാദ്ധ്യമക്കാരെ ഉപയോഗിച്ച് ജനങ്ങളിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ചില 'പന്നന്മാർ' താൻ ചെയ്യുന്ന പ്രവൃത്തികളെ തടയാൻ ശ്രമിച്ചതിന്റ്റെ രോഷവും പൊതുജനം കണ്ടു. 

അങ്ങനെ എങ്കിൽ അങ്ങനെ. ഒന്നുമില്ലേലും "കടക്ക് പുറത്ത്", 'മാറി നിൽക്ക് അങ്ങോട്ട്" എന്നൊന്നുമല്ലല്ലോ താങ്കൾ പറഞ്ഞത്. നന്നായി എന്നേ ശ്രീ സുരേഷ് ഗോപി താങ്കളോട് പറയാനുള്ളൂ.. 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

രഘുപതി രാഘവ രാജാറാം

വർഷങ്ങൾക്ക് മുൻപാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത "കമ്മീഷണർ" സിനിമ ഒക്കെ ഇറങ്ങി ഹിറ്റായ കാലം. അന്ന് തിരുവനന്തപുരത്ത് പോലീസ് അസോസിയേഷന്റ്റെ ഒരു സമ്മേളനത്തിന് 'ഭരത് ചന്ദ്രൻ' എത്തി. കമ്മീഷണറിലെ നായകൻ. ഉന്നത ഉദ്യോഗസ്ഥരും, മന്ത്രിമാരടക്കം രാഷ്ട്രീയക്കാരും നിറഞ്ഞ വേദിയിലേക്കെത്തിയ വെള്ളിത്തിരയിലെ ആ കമ്മീഷണർക്കാണ് അന്നവിടെ ഏറ്റവും കൂടുതൽ "സല്യൂട്ട്" കിട്ടിയത്. 

തന്റ്റെ അന്നത്തെ പ്രസംഗത്തിൽ അതേ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നു. താൻ വെറും നടൻ മാത്രമാണെന്നും, തനിക്ക് ഈ സല്യൂട്ട് സ്വീകരിക്കാനുള്ള അർഹതയില്ല, എന്നാൽ പോലീസു ഉദ്യോഗസ്ഥരുടെ സ്നേഹത്തിന് മുന്നിൽ കൂപ്പുകൈ എന്നാണ് അന്നദ്ദേഹം പ്രസംഗിച്ചത്. 

അത് ശരിയുമായിരുന്നു. കാരണം, സിനിമയിലെ ആ കമ്മീഷണർ, യഥാര്‍ത്ഥ ജീവിതത്തിൽ ഒരിക്കൽ പോലും പോലീസ് വേഷം അണിഞ്ഞിട്ടില്ല, അന്ന് കേവലം നടനായിരുന്ന ആ ആൾ ഇന്ന്  ഉയര്‍ന്ന ഒരു ഭരണഘടനാ പദവിയിൽ ഇരിക്കുകയാണ്.

അദ്ദേഹമാണ്, "ശ്രീ. സുരേഷ് ഗോപി M.P". ഇന്ത്യയുടെ പരമാധികാര നിയമ നിർമ്മാണ സഭയായ രാജ്യസഭയിലെ ഒരു നോമിനേറ്റഡ് അംഗം. ഭരണഘടനയിലെ പ്രോട്ടോക്കോൾ രീതി അനുസരിച്ച് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവികളിൽ ഇരുപത്തിയൊന്നാമതായാണ് പാർലിമെൻറ്റ് അംഗങ്ങളുടെ സ്ഥാനം.

സംസ്ഥാനത്തെ ഒരു എസ് ഐ അല്ല, ഡിജിപി പോലും ഒരു പാർലിമെൻറ്റംഗത്തെ സല്യൂട്ട് ചെയ്യും. അതാണ് കീഴ്വഴക്കം. അതിന് നിയമം ഒന്നും ഉണ്ടാക്കിയിട്ടില്ല നമ്മുടെ ഭരണഘടനാ ശില്പികൾ. മറിച്ച് 'ജനാധിപത്യ'ത്തെ ബഹുമാനിക്കുന്ന, അഥവാ ആദരിക്കുന്ന രാജ്യത്തെ സേനകൾ, അത് ഡിഫൻസ് ഫോഴ്സായാലും ശരി, സംസ്ഥാന പോലീസായാലും ശരി. അത് അലിഖിത നിയമം തന്നെയാണ് ഈ രാജ്യത്ത്. 

ഇത് കേരളമായത് കൊണ്ടും, സുരേഷ്ഗോപി, ബിജെപി എംപി ആയത് കൊണ്ടും കേരളാ പോലീസിന് അത് ലംഘിക്കാനാവുമോ..? 

ഇന്ന് തൃശൂരിൽ നടന്ന സംഭവം വീഡീയോയിൽ കണ്ടത് പോലെ അത്ര വലിയ സംഭവമൊന്നുമല്ല. എം പി എന്ന നിലയിൽ സുരേഷ് ഗോപി താൻ ചെയ്ത കാര്യങ്ങളും തന്നെ തന്റ്റെ പ്രവൃത്തികൾ ചെയ്യുന്നതിന് തടസ്സം നിന്ന കേരളത്തിലെ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളുടെ കാര്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞത് കേൾക്കാതെ, തന്നെ അനുഗമിക്കേണ്ട പോലീസ് ഉദ്യോഗസ്ഥൻ, എം പിയായ വ്യക്തിയെ മൈൻഡ് പോലും ചെയ്യാതെ മാറി നിൽക്കുന്നത് കണ്ടപ്പോൾ വളരെ മര്യാദയോടെ അയാളെ അരികിൽ വിളിച്ച്, "ഞാൻ നിങ്ങളുടെ മേയറൊന്നുമല്ല, പക്ഷെ ഒരു എം.പിയാണ്, ഒരു സല്യൂട്ട് ഒക്കെയാവാം" എന്ന് പറഞ്ഞത് മാത്രം എടുത്ത് വിവാദമാക്കാൻ ആഗ്രഹിക്കുന്നത്, മാദ്ധ്യമങ്ങളിലെ "മാ.മാ" അന്തങ്ങളുടെ ബിജെ. പി വിരോധത്തിന്റ്റെ നേർസാക്ഷ്യം മാത്രമാണ്. 

കേരളത്തിലെ വിവിധങ്ങളായ ജനപ്രതിനിധികളിൽ, ഏറ്റവും കൂടുതൽ ജനസേവനം ചെയ്യുന്ന ഒരാളാണ് അദ്ദേഹം. 
എളിമയും, സ്നേഹവും ഉള്ള നിർമമനായൊരു വ്യക്തി. അദ്ദേഹം തന്റ്റെ പദവിയുടെ ധാർഷ്ട്യം കാണിക്കാനായി ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യില്ല. 

മറിച്ച്, ബിജെപിയോടും, അനുബന്ധ പ്രസ്ഥാനങ്ങളോടും, കേരളത്തിലെ ഇതര രാഷ്ട്രീയക്കാരും, രാഷ്ട്രീയം ഉള്ളിലൊളിപ്പിച്ച് മാദ്ധ്യമ പ്രവർത്തകരായി ചമയുന്നവരോടും, ഉദ്ദ്യോഗസ്ഥരോടും ഉള്ള അമർഷം വളരെ മാന്യമായി പ്രകടിപ്പിക്കുകയാണ് ചെയ്തത്. 
അതൊരു സൂചനയാണ്. 

കേരളത്തിലെ ഒരു വിഭാഗം, ബിജെപിയോട് കാട്ടുന്ന ഈ അസ്പ്രിശ്യത ഇനി വെറുതെ അംഗീകരിക്കാൻ രാജ്യം ഭരിക്കുന്ന പാർട്ടി തയ്യാറല്ലെന്ന സൂചന. അത് നല്ലതാണ്. 

ഈ സംഭവം കൊണ്ട് ഏതായാലും ഒരു ഗുണമുണ്ടായി. മാദ്ധ്യമങ്ങൾ മറച്ചു വയ്ക്കുന്ന തന്റ്റെ വികസന പ്രവര്‍ത്തനങ്ങളുടെ ചെറിയ ഒരു ഭാഗമെങ്കിലും ഇതേ മാദ്ധ്യമക്കാരെ ഉപയോഗിച്ച് ജനങ്ങളിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ചില 'പന്നന്മാർ' താൻ ചെയ്യുന്ന പ്രവൃത്തികളെ തടയാൻ ശ്രമിച്ചതിന്റ്റെ രോഷവും പൊതുജനം കണ്ടു. 

അങ്ങനെ എങ്കിൽ അങ്ങനെ. ഒന്നുമില്ലേലും "കടക്ക് പുറത്ത്", 'മാറി നിൽക്ക് അങ്ങോട്ട്" എന്നൊന്നുമല്ലല്ലോ താങ്കൾ പറഞ്ഞത്. നന്നായി എന്നേ ശ്രീ സുരേഷ് ഗോപി താങ്കളോട് പറയാനുള്ളൂ.. 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

ഹണിട്രാപ്പിൽ കേരളാ പോലീസ്

വർഷങ്ങൾക്ക് മുൻപാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത "കമ്മീഷണർ" സിനിമ ഒക്കെ ഇറങ്ങി ഹിറ്റായ കാലം. അന്ന് തിരുവനന്തപുരത്ത് പോലീസ് അസോസിയേഷന്റ്റെ ഒരു സമ്മേളനത്തിന് 'ഭരത് ചന്ദ്രൻ' എത്തി. കമ്മീഷണറിലെ നായകൻ. ഉന്നത ഉദ്യോഗസ്ഥരും, മന്ത്രിമാരടക്കം രാഷ്ട്രീയക്കാരും നിറഞ്ഞ വേദിയിലേക്കെത്തിയ വെള്ളിത്തിരയിലെ ആ കമ്മീഷണർക്കാണ് അന്നവിടെ ഏറ്റവും കൂടുതൽ "സല്യൂട്ട്" കിട്ടിയത്. 

തന്റ്റെ അന്നത്തെ പ്രസംഗത്തിൽ അതേ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നു. താൻ വെറും നടൻ മാത്രമാണെന്നും, തനിക്ക് ഈ സല്യൂട്ട് സ്വീകരിക്കാനുള്ള അർഹതയില്ല, എന്നാൽ പോലീസു ഉദ്യോഗസ്ഥരുടെ സ്നേഹത്തിന് മുന്നിൽ കൂപ്പുകൈ എന്നാണ് അന്നദ്ദേഹം പ്രസംഗിച്ചത്. 

അത് ശരിയുമായിരുന്നു. കാരണം, സിനിമയിലെ ആ കമ്മീഷണർ, യഥാര്‍ത്ഥ ജീവിതത്തിൽ ഒരിക്കൽ പോലും പോലീസ് വേഷം അണിഞ്ഞിട്ടില്ല, അന്ന് കേവലം നടനായിരുന്ന ആ ആൾ ഇന്ന്  ഉയര്‍ന്ന ഒരു ഭരണഘടനാ പദവിയിൽ ഇരിക്കുകയാണ്.

അദ്ദേഹമാണ്, "ശ്രീ. സുരേഷ് ഗോപി M.P". ഇന്ത്യയുടെ പരമാധികാര നിയമ നിർമ്മാണ സഭയായ രാജ്യസഭയിലെ ഒരു നോമിനേറ്റഡ് അംഗം. ഭരണഘടനയിലെ പ്രോട്ടോക്കോൾ രീതി അനുസരിച്ച് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവികളിൽ ഇരുപത്തിയൊന്നാമതായാണ് പാർലിമെൻറ്റ് അംഗങ്ങളുടെ സ്ഥാനം.

സംസ്ഥാനത്തെ ഒരു എസ് ഐ അല്ല, ഡിജിപി പോലും ഒരു പാർലിമെൻറ്റംഗത്തെ സല്യൂട്ട് ചെയ്യും. അതാണ് കീഴ്വഴക്കം. അതിന് നിയമം ഒന്നും ഉണ്ടാക്കിയിട്ടില്ല നമ്മുടെ ഭരണഘടനാ ശില്പികൾ. മറിച്ച് 'ജനാധിപത്യ'ത്തെ ബഹുമാനിക്കുന്ന, അഥവാ ആദരിക്കുന്ന രാജ്യത്തെ സേനകൾ, അത് ഡിഫൻസ് ഫോഴ്സായാലും ശരി, സംസ്ഥാന പോലീസായാലും ശരി. അത് അലിഖിത നിയമം തന്നെയാണ് ഈ രാജ്യത്ത്. 

ഇത് കേരളമായത് കൊണ്ടും, സുരേഷ്ഗോപി, ബിജെപി എംപി ആയത് കൊണ്ടും കേരളാ പോലീസിന് അത് ലംഘിക്കാനാവുമോ..? 

ഇന്ന് തൃശൂരിൽ നടന്ന സംഭവം വീഡീയോയിൽ കണ്ടത് പോലെ അത്ര വലിയ സംഭവമൊന്നുമല്ല. എം പി എന്ന നിലയിൽ സുരേഷ് ഗോപി താൻ ചെയ്ത കാര്യങ്ങളും തന്നെ തന്റ്റെ പ്രവൃത്തികൾ ചെയ്യുന്നതിന് തടസ്സം നിന്ന കേരളത്തിലെ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളുടെ കാര്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞത് കേൾക്കാതെ, തന്നെ അനുഗമിക്കേണ്ട പോലീസ് ഉദ്യോഗസ്ഥൻ, എം പിയായ വ്യക്തിയെ മൈൻഡ് പോലും ചെയ്യാതെ മാറി നിൽക്കുന്നത് കണ്ടപ്പോൾ വളരെ മര്യാദയോടെ അയാളെ അരികിൽ വിളിച്ച്, "ഞാൻ നിങ്ങളുടെ മേയറൊന്നുമല്ല, പക്ഷെ ഒരു എം.പിയാണ്, ഒരു സല്യൂട്ട് ഒക്കെയാവാം" എന്ന് പറഞ്ഞത് മാത്രം എടുത്ത് വിവാദമാക്കാൻ ആഗ്രഹിക്കുന്നത്, മാദ്ധ്യമങ്ങളിലെ "മാ.മാ" അന്തങ്ങളുടെ ബിജെ. പി വിരോധത്തിന്റ്റെ നേർസാക്ഷ്യം മാത്രമാണ്. 

കേരളത്തിലെ വിവിധങ്ങളായ ജനപ്രതിനിധികളിൽ, ഏറ്റവും കൂടുതൽ ജനസേവനം ചെയ്യുന്ന ഒരാളാണ് അദ്ദേഹം. 
എളിമയും, സ്നേഹവും ഉള്ള നിർമമനായൊരു വ്യക്തി. അദ്ദേഹം തന്റ്റെ പദവിയുടെ ധാർഷ്ട്യം കാണിക്കാനായി ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യില്ല. 

മറിച്ച്, ബിജെപിയോടും, അനുബന്ധ പ്രസ്ഥാനങ്ങളോടും, കേരളത്തിലെ ഇതര രാഷ്ട്രീയക്കാരും, രാഷ്ട്രീയം ഉള്ളിലൊളിപ്പിച്ച് മാദ്ധ്യമ പ്രവർത്തകരായി ചമയുന്നവരോടും, ഉദ്ദ്യോഗസ്ഥരോടും ഉള്ള അമർഷം വളരെ മാന്യമായി പ്രകടിപ്പിക്കുകയാണ് ചെയ്തത്. 
അതൊരു സൂചനയാണ്. 

കേരളത്തിലെ ഒരു വിഭാഗം, ബിജെപിയോട് കാട്ടുന്ന ഈ അസ്പ്രിശ്യത ഇനി വെറുതെ അംഗീകരിക്കാൻ രാജ്യം ഭരിക്കുന്ന പാർട്ടി തയ്യാറല്ലെന്ന സൂചന. അത് നല്ലതാണ്. 

ഈ സംഭവം കൊണ്ട് ഏതായാലും ഒരു ഗുണമുണ്ടായി. മാദ്ധ്യമങ്ങൾ മറച്ചു വയ്ക്കുന്ന തന്റ്റെ വികസന പ്രവര്‍ത്തനങ്ങളുടെ ചെറിയ ഒരു ഭാഗമെങ്കിലും ഇതേ മാദ്ധ്യമക്കാരെ ഉപയോഗിച്ച് ജനങ്ങളിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ചില 'പന്നന്മാർ' താൻ ചെയ്യുന്ന പ്രവൃത്തികളെ തടയാൻ ശ്രമിച്ചതിന്റ്റെ രോഷവും പൊതുജനം കണ്ടു. 

അങ്ങനെ എങ്കിൽ അങ്ങനെ. ഒന്നുമില്ലേലും "കടക്ക് പുറത്ത്", 'മാറി നിൽക്ക് അങ്ങോട്ട്" എന്നൊന്നുമല്ലല്ലോ താങ്കൾ പറഞ്ഞത്. നന്നായി എന്നേ ശ്രീ സുരേഷ് ഗോപി താങ്കളോട് പറയാനുള്ളൂ.. 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

സുരേഷ് ഗോപി: ദി കിങ്ങ് & കമ്മീഷണർ

വർഷങ്ങൾക്ക് മുൻപാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത "കമ്മീഷണർ" സിനിമ ഒക്കെ ഇറങ്ങി ഹിറ്റായ കാലം. അന്ന് തിരുവനന്തപുരത്ത് പോലീസ് അസോസിയേഷന്റ്റെ ഒരു സമ്മേളനത്തിന് 'ഭരത് ചന്ദ്രൻ' എത്തി. കമ്മീഷണറിലെ നായകൻ. ഉന്നത ഉദ്യോഗസ്ഥരും, മന്ത്രിമാരടക്കം രാഷ്ട്രീയക്കാരും നിറഞ്ഞ വേദിയിലേക്കെത്തിയ വെള്ളിത്തിരയിലെ ആ കമ്മീഷണർക്കാണ് അന്നവിടെ ഏറ്റവും കൂടുതൽ "സല്യൂട്ട്" കിട്ടിയത്. 

തന്റ്റെ അന്നത്തെ പ്രസംഗത്തിൽ അതേ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നു. താൻ വെറും നടൻ മാത്രമാണെന്നും, തനിക്ക് ഈ സല്യൂട്ട് സ്വീകരിക്കാനുള്ള അർഹതയില്ല, എന്നാൽ പോലീസു ഉദ്യോഗസ്ഥരുടെ സ്നേഹത്തിന് മുന്നിൽ കൂപ്പുകൈ എന്നാണ് അന്നദ്ദേഹം പ്രസംഗിച്ചത്. 

അത് ശരിയുമായിരുന്നു. കാരണം, സിനിമയിലെ ആ കമ്മീഷണർ, യഥാര്‍ത്ഥ ജീവിതത്തിൽ ഒരിക്കൽ പോലും പോലീസ് വേഷം അണിഞ്ഞിട്ടില്ല, അന്ന് കേവലം നടനായിരുന്ന ആ ആൾ ഇന്ന്  ഉയര്‍ന്ന ഒരു ഭരണഘടനാ പദവിയിൽ ഇരിക്കുകയാണ്.

അദ്ദേഹമാണ്, "ശ്രീ. സുരേഷ് ഗോപി M.P". ഇന്ത്യയുടെ പരമാധികാര നിയമ നിർമ്മാണ സഭയായ രാജ്യസഭയിലെ ഒരു നോമിനേറ്റഡ് അംഗം. ഭരണഘടനയിലെ പ്രോട്ടോക്കോൾ രീതി അനുസരിച്ച് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവികളിൽ ഇരുപത്തിയൊന്നാമതായാണ് പാർലിമെൻറ്റ് അംഗങ്ങളുടെ സ്ഥാനം.

സംസ്ഥാനത്തെ ഒരു എസ് ഐ അല്ല, ഡിജിപി പോലും ഒരു പാർലിമെൻറ്റംഗത്തെ സല്യൂട്ട് ചെയ്യും. അതാണ് കീഴ്വഴക്കം. അതിന് നിയമം ഒന്നും ഉണ്ടാക്കിയിട്ടില്ല നമ്മുടെ ഭരണഘടനാ ശില്പികൾ. മറിച്ച് 'ജനാധിപത്യ'ത്തെ ബഹുമാനിക്കുന്ന, അഥവാ ആദരിക്കുന്ന രാജ്യത്തെ സേനകൾ, അത് ഡിഫൻസ് ഫോഴ്സായാലും ശരി, സംസ്ഥാന പോലീസായാലും ശരി. അത് അലിഖിത നിയമം തന്നെയാണ് ഈ രാജ്യത്ത്. 

ഇത് കേരളമായത് കൊണ്ടും, സുരേഷ്ഗോപി, ബിജെപി എംപി ആയത് കൊണ്ടും കേരളാ പോലീസിന് അത് ലംഘിക്കാനാവുമോ..? 

ഇന്ന് തൃശൂരിൽ നടന്ന സംഭവം വീഡീയോയിൽ കണ്ടത് പോലെ അത്ര വലിയ സംഭവമൊന്നുമല്ല. എം പി എന്ന നിലയിൽ സുരേഷ് ഗോപി താൻ ചെയ്ത കാര്യങ്ങളും തന്നെ തന്റ്റെ പ്രവൃത്തികൾ ചെയ്യുന്നതിന് തടസ്സം നിന്ന കേരളത്തിലെ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളുടെ കാര്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞത് കേൾക്കാതെ, തന്നെ അനുഗമിക്കേണ്ട പോലീസ് ഉദ്യോഗസ്ഥൻ, എം പിയായ വ്യക്തിയെ മൈൻഡ് പോലും ചെയ്യാതെ മാറി നിൽക്കുന്നത് കണ്ടപ്പോൾ വളരെ മര്യാദയോടെ അയാളെ അരികിൽ വിളിച്ച്, "ഞാൻ നിങ്ങളുടെ മേയറൊന്നുമല്ല, പക്ഷെ ഒരു എം.പിയാണ്, ഒരു സല്യൂട്ട് ഒക്കെയാവാം" എന്ന് പറഞ്ഞത് മാത്രം എടുത്ത് വിവാദമാക്കാൻ ആഗ്രഹിക്കുന്നത്, മാദ്ധ്യമങ്ങളിലെ "മാ.മാ" അന്തങ്ങളുടെ ബിജെ. പി വിരോധത്തിന്റ്റെ നേർസാക്ഷ്യം മാത്രമാണ്. 

കേരളത്തിലെ വിവിധങ്ങളായ ജനപ്രതിനിധികളിൽ, ഏറ്റവും കൂടുതൽ ജനസേവനം ചെയ്യുന്ന ഒരാളാണ് അദ്ദേഹം. 
എളിമയും, സ്നേഹവും ഉള്ള നിർമമനായൊരു വ്യക്തി. അദ്ദേഹം തന്റ്റെ പദവിയുടെ ധാർഷ്ട്യം കാണിക്കാനായി ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യില്ല. 

മറിച്ച്, ബിജെപിയോടും, അനുബന്ധ പ്രസ്ഥാനങ്ങളോടും, കേരളത്തിലെ ഇതര രാഷ്ട്രീയക്കാരും, രാഷ്ട്രീയം ഉള്ളിലൊളിപ്പിച്ച് മാദ്ധ്യമ പ്രവർത്തകരായി ചമയുന്നവരോടും, ഉദ്ദ്യോഗസ്ഥരോടും ഉള്ള അമർഷം വളരെ മാന്യമായി പ്രകടിപ്പിക്കുകയാണ് ചെയ്തത്. 
അതൊരു സൂചനയാണ്. 

കേരളത്തിലെ ഒരു വിഭാഗം, ബിജെപിയോട് കാട്ടുന്ന ഈ അസ്പ്രിശ്യത ഇനി വെറുതെ അംഗീകരിക്കാൻ രാജ്യം ഭരിക്കുന്ന പാർട്ടി തയ്യാറല്ലെന്ന സൂചന. അത് നല്ലതാണ്. 

ഈ സംഭവം കൊണ്ട് ഏതായാലും ഒരു ഗുണമുണ്ടായി. മാദ്ധ്യമങ്ങൾ മറച്ചു വയ്ക്കുന്ന തന്റ്റെ വികസന പ്രവര്‍ത്തനങ്ങളുടെ ചെറിയ ഒരു ഭാഗമെങ്കിലും ഇതേ മാദ്ധ്യമക്കാരെ ഉപയോഗിച്ച് ജനങ്ങളിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ചില 'പന്നന്മാർ' താൻ ചെയ്യുന്ന പ്രവൃത്തികളെ തടയാൻ ശ്രമിച്ചതിന്റ്റെ രോഷവും പൊതുജനം കണ്ടു. 

അങ്ങനെ എങ്കിൽ അങ്ങനെ. ഒന്നുമില്ലേലും "കടക്ക് പുറത്ത്", 'മാറി നിൽക്ക് അങ്ങോട്ട്" എന്നൊന്നുമല്ലല്ലോ താങ്കൾ പറഞ്ഞത്. നന്നായി എന്നേ ശ്രീ സുരേഷ് ഗോപി താങ്കളോട് പറയാനുള്ളൂ.. 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

റിപ്പബ്ലിക്ക് വിജയിച്ചു.. സത്യം തെളിയുന്നു

വ്യാജ ടിആർപി (ടെലിവിഷൻ റേറ്റിങ്ങ്) ഉണ്ടാക്കിയെന്ന കേസിൽ, റിപ്പബ്ളിക്ക് ചാനൽ ഉടമയും, ദേശീയതയിൽ അടിയുറച്ച് വിശ്വസിച്ച് മാദ്ധ്യമ പ്രവർത്തനം നടത്തുകയും ചെയ്യുന്ന "അർണോബ് ഗോസ്വാമി"ക്കെതിരെ കഴിഞ്ഞ നവംബറിൽ മുംബൈ പോലീസ് കേസെടുത്തിരുന്നു.

കേസെടുത്തു എന്ന് മാത്രമല്ല, അയാളുടെ വീട്ടിൽ മുംബൈ പോലീസ് കമ്മീഷണറടക്കം ഇടിച്ചു കയറി വലിയ സീനുണ്ടാക്കി ആണ് അർണബിനേയും കൊണ്ട് ഉദ്ദവ് താക്കറേയുടെ പോലീസ് ജയിലിലേക്ക് പോയത്. "ല്യുട്ടിയൻസ് മീഡിയ" എന്ന് വിളിക്കപ്പെടുന്ന രാജ്യവിരുദ്ധ ചാനലുകൾ ഇത് ആഘോഷത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ശത്രു തീർന്നു എന്നതായിരുന്നു ഇവരുടെ സന്തോഷം. 

കേരളത്തിലെ മാ.മാ'കളും നല്ല തിമിർപ്പിലായിരുന്നു. രാജ്യത്തോടോ, ദേശീയതയോടോ സ്നേഹം കാണിക്കുന്ന ആരേയും ശത്രുവായി കാണുന്നതാണല്ലോ അവരുടെ ഒരു ലൈൻ..?

അതേ കാരണം കൊണ്ട് തന്നെ എന്നേപ്പോലെയുള്ള സാധാരണ ഒരു പ്രേക്ഷകന് അങ്ങേയറ്റം മനപ്രയാസം ഉണ്ടാക്കുന്നതായിരുന്നു, അർണബിനെ വലിച്ചിഴച്ചു കൊണ്ട് പോയ ആ പോക്ക്. ശബരിമല വിഷയത്തിൽ അർണബിന്റ്റെ നിലപാടിനോട് കടുത്ത വിപരീത അഭിപ്രായം വച്ചു പുലർത്തുമ്പോളും അയാളിലെ ദേശസ്നേഹിയെയാണ് ഇഷ്ടപ്പെട്ടത്. 

നമ്മുടെ ധോണിയായി അഭിനയിച്ച സുശാന്ത് സിംഗ് രാജ്പുത്തിന്റ്റെ ദുരൂഹമായ ആത്മഹത്യ, ആസൂത്രിതമായ കൊലപാതകമാണെന്നും, അതിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയും, ശിവസേനാ നേതാവുമായ ഉദ്ദവ് താക്കറേയുടെ മകൻ ആദിത്യ താക്കറേയ്ക്ക് പങ്കുണ്ടെന്ന രീതിയിൽ, അർണബിന്റ്റെ ചാനൽ നിരന്തരം ചർച്ച നടത്തിയിരുന്നു. 

കൂടാതെ മഹാരാഷ്ട്രയിലെ പാൽഘറിൽ രണ്ട് ഹിന്ദു സന്യാസിമാരെ ക്രിസ്ത്യൻ മതംമാറ്റ മാഫിയ തല്ലിക്കൊന്ന കേസ് ഒതുക്കിയതിനും ഉദ്ദവിനെ അർണബ് കടന്നാക്രമിച്ചിരുന്നു. ഇതും പോരാഞ്ഞ് കോൺഗ്രസ്സിലെ ഇറ്റാലിയൻ മാഫിയയുടെ വിരോധവും എല്ലാം അർണബിനെ തീർക്കാൻ അവർക്ക് ഉചിതമായ കാരണങ്ങളായിരുന്നു. 

യഥാര്‍ത്ഥത്തിൽ ചാനലുകളുടെ റേറ്റിങ്ങിൽ കൃത്രിമം കാട്ടിയത് രാജ്ദീപ് സർദേശായിയുടെ ഇൻഡ്യാ ടുഡേ ചാനലായിരുന്നു. റിപ്പബ്ളിക്ക് ആയിരുന്നില്ല. എന്നിട്ടും മുംബൈ പോലീസ് കമ്മീഷണർ, അതിലേക്ക് റിപ്പബ്ളിക്കിനെ മനപ്പൂർവ്വം വലിച്ചിഴക്കുകയായിരുന്നു. 

അത് എന്നേപ്പോലെയുള്ളവർക്ക് അന്നേ ഉറപ്പായിരുന്നു. എങ്കിലും സത്യം തെളിവോടെ പുറത്ത് വരണമല്ലോ..? അതിന്ന് പുറത്ത് വന്നു. 

അന്ന് ചെയ്തതെല്ലാം, മഹാരാഷ്ട്രയിലെ അന്നത്തെ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റ്റെ നേരിട്ടുള്ള നിർദ്ദേശ പ്രകാരം, മുംബൈ പോലീസ് രജിസ്ട്രർ ചെയ്ത കള്ളക്കേസായിരുന്നുവെന്ന്, അന്ന് അർണബിനെ അറസ്റ്റ് ചെയ്ത മുംബൈ അസിസ്റ്റന്റ്റ് പോലീസ് കമ്മീഷണർ സച്ചിൻ വാസെ എൻഫോഴ്സ്മെൻറ്റ് ഡയറക്റേറ്റിന് മൊഴി കൊടുത്തു. ഇത് രേഖാമൂലം ഇന്ന് പുറത്ത് വന്നു. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്, പൗരസ്വാതന്ത്രത്തിനും, അഭിപ്രായ സ്വാതന്ത്ര്യത്തിനും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും ഏറ്റവുമധികം വില നൽകേണ്ട ജനാധിപത്യത്തിൽ ഒരു മാദ്ധ്യമ പ്രവർത്തകനും, മാദ്ധ്യമ സ്ഥാപനത്തിനുമെതിരെ ഇത്രയും വലിയ ചതി നടന്നത് പച്ചക്ക് പൊളിഞ്ഞ്, സത്യം വെളിവായിട്ടും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റ്റെ അപ്പോസ്തലന്മാർ കനത്ത മൗനത്തിലാണ്. ആരും ഇങ്ങനെയൊരു വാര്‍ത്ത അറിഞ്ഞിട്ടേയില്ല. അൽ-ഖേരളത്തിലെ കാര്യം പിന്നെ പറയണോ..? 

ചില കാര്യങ്ങൾ അങ്ങനെയാണ്, ഈ നാട്ടിൽ. എത്ര വലിയ കൊടും പ്രചാരണങ്ങൾ നടന്നാലും, ഇങ്ങനെത്തെ വാര്‍ത്തകൾ വരുമ്പോൾ തന്നെ സത്യം മനക്കണ്ണിൽ തെളിയുകയും, നിലപാട് എടുക്കാൻ കഴിയുകയും ചെയ്യാറുണ്ട്. ഈ വിഷയത്തിൽ, അതിനാൽ അന്നെഴുതിയ പോസ്റ്റിന്റ്റെ ലിങ്ക് താഴെ..

https://www.facebook.com/1592842242/posts/10221889964190244/?sfnsn=mo

രഞ്ജിത്ത് ഗോപാലകൃഷ്ണൻ